ഉത്തരേന്ത്യയില്‍ വന്‍ഭൂകമ്പത്തിന് സാധ്യത
ഗുവാഹത്തി: ഹിമാലയ മേഖലകളില്‍ റിക്ടര്‍ സ്കെയിലില്‍ എട്ടു രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടായാല്‍ എട്ടു ലക്ഷത്തിലധികം പേരുടെ ജീവന് നഷ്ടപ്പെടുമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയര്മാന് എം ശശിധര്‍ റെഡ്ഡി അറിയിച്ചു. കാശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള പ്രദേശം ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ളതാണ്.
1897 മുതല്‍ 1950 വരെയുള്ള കാലങ്ങളില്‍ മാത്രം നാലു പ്രധാനഭൂകമ്പങ്ങള് ഉണ്ടായിട്ടുണ്ട്. 1897ല്‍ ഷില്ലോങിലും 1905ല്‍ കങ്ക്രയിലും 1934ല്‍ ബിഹാര്‍-നേപ്പാള്‍ മേഖലയിലും 1950ല്‍ അസമിലും റിക്ടര്‍ സ്കെയിലില്‍ എട്ടിനു മുകളില്‍ രേഖപ്പെടുത്തിയ കമ്പനമുണ്ടായിട്ടുണ്ട്.

1950നു ശേഷം ശക്തമായ ചലനങ്ങളുണ്ടായിട്ടില്ലെങ്കിലും ഈ മേഖലയില്‍ വന്‍ ഭൂകമ്പത്തിനുള്ള സാധ്യത ഉരുണ്ടുകൂടുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇളക്കമുണ്ടായാല്‍ ഒന്നും ചെയ്യാനാവില്ല. പക്ഷേ, അതിനു മുമ്പ് ചില മുന്‍കരുതലുകള്‍ എടുക്കാന്‍ നമുക്ക് സാധിക്കും.
ഷില്ലോങ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്. ദില്ലി, ചാണ്ഡിഗഡ് തുടങ്ങിയ നഗരങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തുകയെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications