ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടി; സ്‌ത്രീകളെ കൊല്ലാന്‍ ആരംഭിച്ചു; സീരിയൽ കില്ലർ അറസ്റ്റില്‍
ഹൈദരബാദ്: 21 കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളിയെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. ടാസ്‌ക് ഫോഴ്‌സും രാച്ചകൊണ്ട പൊലീസും ഒരുമിച്ചു നടത്തിയ ഓപ്പറേഷനിലാണ് സീരിയല്‍ കൊലപാതകിയായ മൈന രാമലു അറസ്റ്റിലായത്. രണ്ട് കൊലപാതക കേസുകളില്‍ രാമലുവിനെ പ്രതിയായി കണ്ടെത്തിയിട്ടുണ്ട്. രാമുലു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത കൊലപാതകക്കേസിലും.ഗാറ്റ്‌കേസര്‍ പൊലീസ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലും കൊലപാതകത്തിന് പിന്നില്‍ മൈന രാമലുവാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
16 കൊലപാതകക്കേസുകള്‍, 4 വസ്‌തു തട്ടിപ്പ് കേസുകള്‍, പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതിന് ഒരു കേസ് എന്നിങ്ങനെ 21 കേസുകളാണ് രാമലുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
2020
ജനിവരി
1ന്
ഹൈദരാബാദ്
ജൂബിലി
ഹില്‍സില്‍
താമസിക്കുന്ന
കാവല
അനതായ
തന്റെ
ഭാര്യയെ
കാണാനില്ലെന്ന്
കാണിച്ച്
ജൂബിലി
ഹില്‍സ്
പൊലീസിന്
പരാതി
നല്‍കുന്നത്,
2020
ഡിസംബര്‍
30
രാവിലെ
8മണി
മുതല്‍
കാണാനില്ല
എന്നായിരുന്നു
പരാതി
.
ടാസ്‌ക്
ഫോഴ്‌സും
ബൈദരാബാദ്
സിറ്റി
പൊലീസും
ചേര്‍ന്ന്
കേസില്‍
അന്വേഷണം
ആരംഭിച്ചു.
2021
ജനിവരി
4ന്
കാണാതായ
വെങ്കട്ടമ്മയുടെ
മൃതദേഹം
റെയില്‍വേ
ട്രാക്കില്‍
കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നുള്ള
അന്വേഷണത്തില്‍
കൊലപാതകത്തിന്
പിന്നില്‍
മൈന
രാമലു
ആണെന്ന്
തെളിഞ്ഞതായി
ഹൈദരാബാദ്
സിറ്റി
പൊലീസ്
കമ്മിഷ്‌ണര്‍
അഞ്‌ജനി
കുമാര്‍
പറഞ്ഞു.
തെലുങ്കാനയിലെ
സങ്ക
റെഡ്ഡി
ജില്ലയില്‍
ജനിച്ച
രാമലു
21ാമത്തെ
വയസില്‍
വീട്ടുകാരുടെ
നിര്‍ബന്ധപ്രകാരം
വിവാഹിതനായി.
എന്നാല്‍
ആ
ബന്ധം
അധികകാലം
നീണ്ടു
നിന്നില്ല.
ഭാര്യ
മറ്റൊരാളുടെ
കൂടെ
ഒളിച്ചോടിപ്പോയി.
തുടര്‍ന്നാണ്
സ്‌്‌്‌ത്രീകളെ
ആക്രമിക്കാനും
കൊല്ലാനും
രാമലു
ആരംഭിച്ചത്.
2003
ന്
ശേഷം
16
കൊലപാതകങ്ങള്‍
രാമലു
ചെയ്‌തു.
വസ്‌തു
തട്ടിപ്പ്
ഉള്‍പ്പെടെ
മറ്‌്
കേസുകളിലും
പ്രതിയാണെന്ന്
കമ്മിഷ്‌ണര്‍
പറഞ്ഞു.
2011
ഫെബ്രുവരിയില്‍
ജീവപര്യന്തം
ശിക്ഷിക്കപ്പെട്ട
ജയിലിലായ
രാമലു
2011
ഡിസംബറില്‍
മാനസികാരോഗാശുപത്രിയില്‍
ചികിത്സാക്കായി
അഡ്‌മിറ്റാക്കി.
2011
ഡിസംബര്‍
30ന്
രാമലു
ഉള്‍പ്പെടെ
5
കുറ്റവാളികള്‍
മാനസികരോഗ
ആശുപത്രിയില്‍
നിന്നും
രക്ഷപ്പെടുകയായിരുന്നു.
ജയിലില്‍
നിന്നും
രക്ഷപ്പെട്ട
രാമലു
അതിന്
ശേഷം
5
കൊലപാതകങ്ങള്‍
കൂടി
നടത്തിയെന്ന്
പൊലീസ്
കമ്മിഷ്‌ണര്‍
പറഞ്ഞു.
2013ല്‍
വീണ്ടും
പൊലീസ്
പിടിയിലായ
രാമലു
തെലുങ്കാന
ഹൈക്കോടതിയില്‍
അപ്പീല്‍
നല്‍കിയതിനെ
തുടര്‍ന്ന്
2018
ഒക്ടോബര്‍
3ന്
ജയില്‍
മോചിതനായി.
ജയില്‍
മോചിതനായതിന്
ശേഷമാണ്
ബാക്കി
രണ്ട്
കൊലപാതകങ്ങള്‍
കൂടി
രാമലു
ചെയ്യുന്നത്.
Recommended Video