2019 ലോക്സഭ തിരഞ്ഞെടുപ്പ്: ബിജെപിയെ ഇത്തവണ കരകയറ്റാൻ പോകുന്നത് മോദി തരംഗമോ പണമെറിഞ്ഞുള്ള കളിയോ?
Recommended Video
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലെ പാതി ഘട്ടം പിന്നിട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ജനപ്രിയത 43% ആയി ഉയര്‍ന്നതായി ഒരു പഠനത്തില്‍ പറയുന്നു. ബാലക്കോട്ട് വ്യോമാക്രമണമാണ് ഇതിന് കാരണം. എന്നിരുന്നാലും ഇത്തരം ഫലപ്രദമായ പ്രചാരണ സന്ദേശങ്ങള്‍ ഫണ്ടുകളില്ലാതെ അസാധ്യമാണ്, ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഫണ്ടിംഗാണ് ഏറ്റവും കൂടുതല്‍ പരിശോധിക്കേണ്ട കാര്യം.
ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ല? 21 പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും, ദില്ലിയില്‍ അപൂര്‍വ നീക്കം!!
എന്താണ് അവര്‍ക്കുള്ളത്
സ്വകാര്യ സംഭാവനകളില്‍ നിന്നും പണം സമാഹരിക്കാന്‍ ആരംഭിച്ചതോടെയാണ് ബിജെപിയുടെ വരുമാനം കൂടിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്) നടത്തിയ സര്‍വെ പ്രകാരം രാജ്യത്തെ ഏഴ് വലിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ വരുമാനം 1,397.90 കോടി രൂപയാണ്. ഇതില്‍ ബിജെപിക്ക് മാത്രം 1,027.339 കോടി രൂപ ലഭിച്ചു. അതായത് വരുമാനത്തിന്റെ 73.5%. ബിജെപിയുടെ മൊത്തം വരുമാനം 1,027 കോടി രൂപയില്‍ 989 കോടി രൂപയും സംഭാവനയായി ലഭിച്ചതാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്, 143 കോടി രൂപയാണ് അവര്‍ക്ക് സംഭാവനയായി ലഭിച്ചത്. ബി.ജെ.പിയ്ക്ക് സ്വമേധയാ ലഭിച്ച സംഭാവനകള്‍, ഏഴ് വലിയ പാര്‍ട്ടികളിലെയും മൊത്തം വരുമാനത്തേക്കാള്‍ 2.5 മടങ്ങ് കൂടുതലാണ്
എന്താണ് അവര്‍ക്കുള്ളത്
സ്വകാര്യ സംഭാവനകളില്‍ നിന്നും പണം സമാഹരിക്കാന്‍ ആരംഭിച്ചതോടെയാണ് ബിജെപിയുടെ വരുമാനം കൂടിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്) നടത്തിയ സര്‍വെ പ്രകാരം രാജ്യത്തെ ഏഴ് വലിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ വരുമാനം 1,397.90 കോടി രൂപയാണ്. ഇതില്‍ ബിജെപിക്ക് മാത്രം 1,027.339 കോടി രൂപ ലഭിച്ചു. അതായത് വരുമാനത്തിന്റെ 73.5%. ബിജെപിയുടെ മൊത്തം വരുമാനം 1,027 കോടി രൂപയില്‍ 989 കോടി രൂപയും സംഭാവനയായി ലഭിച്ചതാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്, 143 കോടി രൂപയാണ് അവര്‍ക്ക് സംഭാവനയായി ലഭിച്ചത്. ബി.ജെ.പിയ്ക്ക് സ്വമേധയാ ലഭിച്ച സംഭാവനകള്‍, ഏഴ് വലിയ പാര്‍ട്ടികളിലെയും മൊത്തം വരുമാനത്തേക്കാള്‍ 2.5 മടങ്ങ് കൂടുതലാണ്.
എവിടെ നിന്ന് വരുന്നു
എല്ലാ
പാര്‍ട്ടികളുടെയും
50
ശതമാനത്തിലധികം
ഫണ്ടുകളും
'അജ്ഞാതമായ
ഉറവിടങ്ങളില്‍'
നിന്നുള്ള
സംഭാവനകളാണ്.
2017ല്‍
അരുണ്‍
ജെയ്റ്റ്ലി
അവതരിപ്പിച്ച
തിരഞ്ഞെടുപ്പ്
ബോണ്ടുകളിലെ
പുതിയ
വ്യവസ്ഥയാണ്
ഇതിന്
കാരണം.
അതായത്
വിദേശികള്‍
അടക്കം
പാര്‍ട്ടികളിലേക്ക്
സംഭാവന
നല്‍കുന്നവരെ
കുറിച്ചുള്ള
വിവരങ്ങള്‍
രഹസ്യമായിരിക്കും.
മാത്രമല്ല
ഈ
സംഭാവനയ്ക്ക്
നികുതി
ഇളവുമുണ്ട്.
തിരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ച് അറിയേണ്ട മൂന്നു കാര്യങ്ങള്‍:
1
2017
മുതല്‍
18
വരെ
ലഭിച്ച
തിരഞ്ഞെടുപ്പ്
ബോണ്ടുകളുടെ
മൊത്തം
മൂല്യം
215
കോടി
രൂപയാണ്.
ഇതില്‍
210
കോടി
രൂപ
ബി.ജെ.പി.ക്കാണ്
ലഭിച്ചത്.
അതായത്
ആകെ
ലഭിച്ചതിന്റെ
98%.
2
തിരഞ്ഞെടുപ്പ്
അടുത്തപ്പോള്‍
ഇതില്‍
നല്ല
വര്‍ധനവുണ്ടായി.
2019
ജനുവരി
വരെ
ആര്‍ബിഐ
നല്കിയ
മൊത്തം
ബോണ്ടുകളുടെ
തുക
1,407
രൂപയാണ്.
3
ഈ
അജ്ഞാത
ദാതാക്കള്‍
സാധാരണ
പൗരന്മാര്
അല്ല.
ആകെ
തിരഞ്ഞെടുപ്പ്്
ബോണ്ടിന്റെ
99.8
ശതമാനവും
ഒന്നുകില്‍
10
ലക്ഷമോ
അല്ലെങ്കില്‍
1
കോടിയോ
സംഭാവനയായി
നല്കിയവരാണ്.
അതായത്
ഇവരെല്ലാം
ധനികരും
സമ്പന്നരുമായ
കോര്‍പ്പറേറ്റ്
ബിസിനസ്സുകാരാണ്.
തിരഞ്ഞെടുപ്പ് ബോണ്ടുകള്ക്കെതിരെയും വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതായത് രാഷ്ട്രീയത്തില്‍ ഇവര്‍ എങ്ങനെ ഇടപെടുമെന്ന കാര്യത്തില്‍. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ഇവര്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായും നേടുകയാണ് പതിവ്.
ഈ പണം അവര്‍ എവിടെ ചെലവഴിക്കുന്നു?
2016
ലെ
അമേരിക്കന്‍
പ്രസിഡന്റ്
തിരഞ്ഞെടുപ്പിലും
ബ്രെക്സിറ്റ്
റഫറണ്ടത്തിലും
വോട്ടേഴ്സ്
ഡാറ്റയും
സോഷ്യല്‍
മീഡിയ
ക്യാംപെയിനുകളും
അപ്രതീക്ഷിത
വിജയങ്ങളിലേക്ക്
എങ്ങനെ
വഴിതെളിക്കുമെന്ന്
കാണിച്ചു
തരുന്നു.
ഇത്തരത്തിലൊരു
വിജയത്തിനാണ്
ബിജെപി
ഇപ്പോള്‍
അവരുടെ
സമ്പത്ത്
ചെലവഴിക്കുന്നത്.
തുടക്കത്തില്‍,
ഭരണകക്ഷികള്‍
സര്‍ക്കാര്‍
പരസ്യങ്ങള്‍ക്കാണ്
ഈ
പണം
ചെലവഴിച്ചിരുന്നത്.
2018
ഒക്ടോബര്‍
വരെ
അതായത്
കഴിഞ്ഞ
നാലര
വര്‍ഷത്തിനിടെ
മോദി
ചെലവഴിച്ചത്
മന്മോഹന്
സിംഗ്
കഴിഞ്ഞ
10
വര്‍ഷത്തിനിടെ
ചെലവഴിച്ച
അത്രയും
തുകയാണ്.
ആകെ
ചെലവഴിച്ച
5,000
കോടി
രൂപയില്‍
2,136.39
കോടി
രൂപ
അച്ചടി
മാധ്യമങ്ങളിലും
2,211.11
കോടി
രൂപ
ഇലക്ട്രോണിക്
മാധ്യമങ്ങളിലും
പരസ്യം
ചെയ്യാന്‍
ചെലവഴിച്ചു.