മംഗള്യാന് ചന്ദ്രന്റെ ഭ്രമണപഥത്തെ കടന്നു
ചെന്നൈ: ഇന്ത്യയുടെ ചൊവ്വാദൗത്യ പേടകം മംഗള്യാന് ചന്ദ്രന്റെ ഭ്രമണപഥത്തെയും മറികടന്നു. 3.84 ലക്ഷം കിലോമീറ്റര്‍ അകലെയാണ് മംഗള്യാന് ഇപ്പോഴുള്ളത്. ചന്ദ്രന്റെ ഭ്രമണപഥം പിന്നിട്ടെന്ന കാര്യം ഐഎസ്ആര്‍ഒ ഫേസ് ബുക്കിലൂടെ സ്ഥിരീകരിച്ചു.
ഡിസംബര്‍ ഒന്നിനാണ് അവസാന ഭ്രമണപഥത്തേയും മറികടന്ന് മഗള്‍യാന്‍ ചൊവ്വയിലേയ്ക്ക് യാത്ര തിരിച്ചത്. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തിയ ഇന്ത്യന്‍ നിര്‍മ്മിത പേടകമെന്ന ഖ്യാതിയും മംഗള്യാന് സ്വന്തമാക്കി.

ഭൂമിയില്‍ നിന്ന് ചൊവ്വയിലെത്താന്‍ മംഗള്യാന് മൂന്നൂറ് ദിവസമാണ് വേണ്ടത്. 2014 സെപ്റ്റംബറോട് കൂടി മംഗള്യാന് ചൊവ്വയിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.1350 കിലോഗ്രാം ഭാരമുണ്ട് മംഗള്യാന്.
850 കിലോഗ്രാം ഇന്ധനം മംഗള്‍യാനില്‍ ഉണ്ടായിരുന്നു. ഇതില്‍ 198 കിലോഗ്രാം ഇന്ധനം സൗരഭ്രമണപഥത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ചെലവായി. ഒരു ദിവസം പത്ത് ലക്ഷം കിലോമീറ്ററാണ് മംഗള്യാന് സഞ്ചരിയ്ക്കുന്നത്. നവംബര്‍ അഞ്ചിനാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications