' അവർ ജെഎൻയുവിൽ 3000 ഗർഭനിരോധന ഉറകൾ കണ്ടെത്തി, പക്ഷെ നജീബിനെ കണ്ടെത്തിയില്ല' ; കനയ്യ കുമാർ
ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയെ ദുരുപയോഗം ചെയ്യുന്നതും കുറ്റപ്പെചുത്തുന്നതും രാജ്യത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് കനയ്യ കുമാർ. ജെഎൻയുവിൽ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു കനയ്യ കുമാർ.
' നിങ്ങൾക്ക് എത്രത്തോളം അപമാനിക്കാൻ കഴിയുമോ അത്രത്തോളം അപമാനിച്ചോളു, ഞങ്ങളെ ദേശദ്രോഹികൾ എന്ന് വിളിച്ചോളു, പക്ഷെ അത് നിങ്ങളുടെ കുട്ടികൾക്ക് ജോലി ലഭിക്കാൻ സഹായിക്കില്ല, അത് നിങ്ങൾക്ക് സുരക്ഷ നൽകില്ല, അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാൻ അത് നിങ്ങളെ സഹായിക്കില്ല, നിങ്ങളുടെ നിരാശ എനിക്ക് മനസിലാകും, ഇവിടെ പ്രവേശനം ലഭിക്കുക എളുപ്പമല്ല'' കനയ്യ കുമാർ പറഞ്ഞു.

' പോലീസിന് കാണാതായ നജീബിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പക്ഷെ ജെഎൻയുവിലെ ചവറ്റുകൊട്ടയിൽ നിന്നും 3000 ഗർഭനിരോധന ഉറകൾ കണ്ടെത്തി. അവർ എങ്ങനെയാണ് അത് എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലെന്നും കനയ്യ കുമാർ പറഞ്ഞു. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ജെഎൻയു വിദ്യാർത്ഥിയായിരുന്ന നജീബിനെ കാണാതാകുന്നത്. ഈ കേസ് പിന്നീട് സിബിഐ അവസാനിപ്പിക്കുകയായിരുന്നു.
ജെഎൻയു ക്യാമ്പസിൽ മുഖംമൂടി ധാരികൾ ആക്രമണം നടത്തിയതിന് പിന്നാലെ സർവകലാശാലയ്ക്കും ജെഎൻയു വിദ്യാർത്ഥികൾക്കുമെതിയെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ രീതിയിൽ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. ജെഎൻയുവിലെ തുഡ്കെ- തുഡ്കെ ഗ്യാംഗ് ഈ ആക്രമണം അർഹിക്കുന്നുണ്ടെന്നായിരുന്നു പ്രചാരണം. അക്രമികൾക്ക് സഹായം നൽകുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കനയ്യ കുമാർ വിമർശിച്ചു.
ടുക്ഡേ ടുക്ഡേ ഗ്യാംഗിന്റെ തലവന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ തനിക്ക് അഭിമാനമേ ഉളളൂ എന്നും ജെഎന്‍യുവിനൊപ്പം നില്ക്കുകയാണെങ്കില് നിങ്ങളെ ഇടതുപക്ഷക്കാരനെന്ന് അവര്‍ മുദ്ര കുത്തുമെന്നും കനയ്യ പറഞ്ഞു
Recommended Video
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications