ഒരുമുഴം മുന്നേയെറിഞ്ഞ് ചൌഹാൻ: മധ്യപ്രദേശിലെ യുവാക്കൾക്ക് ഉടൻ സർക്കാർ ജോലി?
ഭോപ്പാൽ: തൊഴിലില്ലായ്മ പ്രശ്നം പ്രാദേശിക തലത്തിൽ പരിഹരിക്കാനുള്ള നീക്കവുമായി മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച നടപടിക്രമങ്ങളും ഉടൻ പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. അതായത് മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് മധ്യപ്രദേശിലെ സർക്കാർ തസ്തികളിലെ ജോലിക്കായി അപേക്ഷിക്കാൻ കഴിയില്ലെന്ന് ചുരുക്കം.
സ്വപനയ്ക്ക് ലൈഫ് മിഷനില്‍ നിന്ന് കിട്ടിയത് മൂന്നരക്കോടി, 3 ദുബായ് യാത്ര, കോണ്‍സുല്‍ ജനറലും......
ഉടൻ ജോലി?
ആഗസ്റ്റ്
27ന്
സംസ്ഥാനത്ത്
ഉപതിരഞ്ഞെടുപ്പ്
നടക്കാനിരിക്കെയാണ്
മധ്യപ്രദേശ്
മുഖ്യമന്ത്രി
നിർണായക
പ്രഖ്യാപനം
നടത്തിയിട്ടുള്ളത്.
തിരഞ്ഞെടുപ്പിന്
മുന്നോടിയായി
വോട്ടർമാരെ
ആകർഷിക്കുന്നതിന്റെ
ഭാഗമായാണ്
സർക്കാരിന്റെ
പുതിയ
പ്രഖ്യാപനം.
പ്രാദേശികരായ
യുവാക്കൾക്ക്
മാത്രമാണ്
ജോലി
ലഭിക്കുക.
ഇതിനുള്ള
നിയമപരമായ
നടപടി
ക്രമങ്ങൾ
പൂർത്തിയാക്കിവരികയാണെന്നും
മധ്യപ്രദേശ്
മുഖ്യമന്ത്രി
വീഡിയോയിൽ
വ്യക്തമാക്കി.
നിയമഭേദഗതി
തൊഴിലില്ലായ്മ
വർധിച്ച്
വരുമ്പോൾ
സംസ്ഥാനത്ത്
പ്ലസ്ടു
പാസായാവർക്ക്
ജോലി
ലഭിക്കുന്നുവെന്ന്
ഉറപ്പാക്കുന്നതിനാവശ്യമായ
സർക്കാർ
ഭേദഗതിയും
ഇതിനൊപ്പം
കൊണ്ടും
വരും.
സംസ്ഥാനത്തെ
പ്ലസ്ടു
സർട്ടിഫിക്കറ്റുള്ള
യുവാക്കൾക്കായി
സർക്കാർ
ജോലിയിൽ
സംവരണം
കൊണ്ടുവരുന്നതായി
ചൊവ്വാഴ്ച
പുറത്തിറക്കിയ
വീഡിയോയിലാണ്
മുഖ്യമന്ത്രി
ഇക്കാര്യം
പ്രഖ്യാപിക്കുന്നത്.
സ്വാഗതാർഹമെന്ന്
മുഖ്യമന്ത്രിയുടെ
പ്രഖ്യാപനത്തെ
സ്വാഗതം
ചെയ്ത്
കാർഷിക
മന്ത്രി
കമൽ
പട്ടേൽ
രംഗത്തെത്തിയിട്ടുണ്ട്.
ഇത്
സ്വാഗതാർഹമായ
നടപടിയെന്നാണ്
മന്ത്രി
വിശേഷിപ്പിച്ചത്.
2018ൽ
കമൽനാഥ്
മുഖ്യമന്ത്രിയായി
ചുമതലയേറ്റ
ശേഷം
സ്വകാര്യമേഖലയിലെ
70
ശതമാനം
ജോലികളും
സംസ്ഥാനത്തെ
യുവാക്കൾക്കായി
മാറ്റിവെക്കുമെന്ന്
അദ്ദേഹം
പ്രഖ്യാപിച്ചിരുന്നു.
Recommended Video
വ്യാപത്തെ മറക്കരുത്
സംസ്ഥാനത്തെ
യുവാക്കൾക്ക്
ജോലി
ആവശ്യമാണെന്ന്
അവർ
മനസ്സിലാക്കിയെന്നാണ്
ശിവരാജ്
സിംഗ്
ചൌഹാന്റെ
പ്രഖ്യാപനത്തെക്കുറിച്ച്
കോൺഗ്രസ്
എംഎൽഎ
കുനാൽ
ചൌധരി
പ്രതികരിച്ചത്.
വ്യാപം
തട്ടിപ്പിലൂടെ
പുറത്ത്
നിന്നുള്ളവരെ
സർക്കാർ
ജോലികളിലേക്ക്
തള്ളിക്കയറ്റിയത്
അവർ
ഓർക്കുന്നില്ലെന്നും
എംഎൽഎഎയെ
ഉദ്ധരിച്ച്
ന്യൂസ്
18
റിപ്പോർട്ട്
ചെയ്യുന്നു.
തൊഴിലില്ലായ്മ
മധ്യപ്രദേശിലെ
തൊഴിലില്ലായ്മ
നിരക്ക്
28ശതമാനത്തിലേക്ക്
ഉയർന്നിട്ടുണ്ടെന്നും
ചൌധരി
ആരോപിച്ചു.
അതുകൊണ്ട്
കേവലം
പ്രഖ്യാപനങ്ങൾ
മതിയാവില്ല.
പ്രശ്നങ്ങൾ
പരിഹരിക്കാൻ
ശരിയായ
സംവിധാനങ്ങൾ
തന്നെ
ആവശ്യമായി
വരുമെന്നും
ചൌധരി
ചൂണ്ടിക്കാണിച്ചു.
കോൺഗ്രസ്
സർക്കാർ
സ്വകാര്യ
മേഖലയിൽ
യുവാക്കൾക്ക്
ജോലി
ഉറപ്പാക്കിയെന്നും
അദ്ദേഹം
കൂട്ടിച്ചേർത്തു.
സർക്കാർ
ഒഴിവുകൾ
ആദ്യം
പരസ്യപ്പെടുത്തുന്നുണ്ടെന്ന്
അവർ
ഉറപ്പാക്കേണ്ടതുണ്ടെന്നും
അത്
മധ്യപ്രദേശിൽ
സംഭവിക്കുന്നില്ലെന്നും
ചൌധരി
ആരോപിച്ചു.