ആം ആദ്മിയില്‍ വിശ്വാസമായിരുന്നു; ഇപ്പോള്‍ അങ്ങിനെയല്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു
ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ ആദ്യം വിശ്വാസമായിരുന്നുവെന്ന് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്മാന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. എന്നാല്‍ കെജ്രിവാള് അടക്കമുള്ളവര്‍ ഇപ്പോള്‍ പല തട്ടിപ്പുകാര്‍ക്കും പാദസേവ ചെയ്യുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു.
അധികാരത്തിലേറിയത് മുതല്‍ ആം ആദ്മി ദില്ലിക്കുവേണ്ടി പലതും ചെയ്തിരുന്നു. അതിനെ അംഗീകരിക്കുകയും ചെയ്തിരുന്നു. കളങ്കിതര്‍ക്കൊപ്പം നില്‍ക്കാത്തതുകൊണ്ടാണ് കെജ്രിവാള് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലായിരുന്നു കട്ജുവിന്റെ ആരോപണം.

പഞ്ചാബ് ഒരിക്കലും എഎപിക്ക് യോജിച്ചതല്ല. പഞ്ചാബിലെ ജനങ്ങള്‍ക്ക് നവജ്യോത് സിദ്ദുവിന്റെ പാര്‍ട്ടിയെയാണ് ആവശ്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പഞ്ചാബില്‍ നിലനില്‍ക്കുന്ന ലഹരി മാഫിയയെ ഇല്ലാതാക്കാനും കര്‍ഷക ആത്മഹത്യകള്‍ തടയാനും തൊഴിലില്ലായ്മ പരിഹരിക്കാനും സിദ്ദുവിന് മാത്രമേ കഴിയൂവെന്നും കട്ജു പറയുന്നു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications