ദില്ലി, ഉഗാണ്ടന്‍ സ്ത്രീകള്‍ക്ക് കേന്ദ്രസഹായം

സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും എത്രയും വേഗം പ്രശ്നം പരിഹരിയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിയ്ക്കുമെന്നും കാട്ടി വിദേശ കാര്യമന്ത്രാലയം ഉഗാണ്ടന്‍ ഹൈക്കമ്മീഷണര്‍ക്ക് കത്തയച്ചു. ദില്ലി സര്‍ക്കാരിനോടും വിഷയം ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഗാണ്ടന്‍ സ്ത്രീകള്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോകുന്നതിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കണമെന്ന് ദില്ലി സര്‍ക്കാര്‍ മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു.
ഒരുമാസം മുന്‍പാണ് ഉഗാണ്ടന്‍ സ്ത്രീകള്‍ താമസിയ്ക്കുന്ന ഖിര്‍കിയില്‍ വേശ്യാവൃത്തിയും മയക്കുമരുന്ന് കച്ചവടവും നടക്കുന്നു എന്നാരോപിച്ചാണ് നിയമന്ത്രിയായ സോമനാഥ് ഭാരതി രാത്രി സ്ത്രീകളുടെ വീടുകള്‍ റെയ്ഡ് ചെയ്തത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രദേശത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിയ്ക്കുന്നതും ഉഗാണ്ടന്‍ സ്ത്രീകളാണ്. ഖിര്‍കിയില്‍ നിന്ന് മാറാന്‍ തങ്ങള്‍ ആഗ്രഹിയ്ക്കുന്നതായി സ്ത്രീകള്‍ പറഞ്ഞു.
-
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ്












Click it and Unblock the Notifications