ദില്ലി, ഉഗാണ്ടന്‍ സ്ത്രീകള്‍ക്ക് കേന്ദ്രസഹായം

സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും എത്രയും വേഗം പ്രശ്നം പരിഹരിയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിയ്ക്കുമെന്നും കാട്ടി വിദേശ കാര്യമന്ത്രാലയം ഉഗാണ്ടന്‍ ഹൈക്കമ്മീഷണര്‍ക്ക് കത്തയച്ചു. ദില്ലി സര്‍ക്കാരിനോടും വിഷയം ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഗാണ്ടന്‍ സ്ത്രീകള്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോകുന്നതിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കണമെന്ന് ദില്ലി സര്‍ക്കാര്‍ മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു.
ഒരുമാസം മുന്‍പാണ് ഉഗാണ്ടന്‍ സ്ത്രീകള്‍ താമസിയ്ക്കുന്ന ഖിര്‍കിയില്‍ വേശ്യാവൃത്തിയും മയക്കുമരുന്ന് കച്ചവടവും നടക്കുന്നു എന്നാരോപിച്ചാണ് നിയമന്ത്രിയായ സോമനാഥ് ഭാരതി രാത്രി സ്ത്രീകളുടെ വീടുകള്‍ റെയ്ഡ് ചെയ്തത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രദേശത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിയ്ക്കുന്നതും ഉഗാണ്ടന്‍ സ്ത്രീകളാണ്. ഖിര്‍കിയില്‍ നിന്ന് മാറാന്‍ തങ്ങള്‍ ആഗ്രഹിയ്ക്കുന്നതായി സ്ത്രീകള്‍ പറഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications