'മാധ്യമ പ്രവര്ത്തകന് മന്ത്രിയെക്കാള്‍ വിലയില്ല' വിവാദ പ്രസ്ഥാവനയുമായി മധ്യപ്രദേശ് മന്ത്രി
ദില്ലി: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മാധ്യമപ്രവര്‍ത്തകനെ പരോക്ഷമായി പരിഹസിച്ചു കൊണ്ടുള്ള മധ്യപ്രദേശ് മന്ത്രിയുടെ പരാമര്‍ശം വിവാദമാവുന്നു.
മന്ത്രിയായ കൈലാശ് വിജയ്വര്ഗിയയുടെ പ്രതികരണമാണ് വിവാദമായത്. 'എന്ത് മാധ്യമ പ്രവര്ത്തകന് ഞങ്ങളെക്കാള്‍ വലുതാണോ' ഇവര്‍ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംഭവം വിവാദമായതോടെ പുതിയ വാദങ്ങളുമായി മന്ത്രി രംഗതെത്തി. മറ്റൊരു മാധ്യമ പ്രവര്‍ത്തകനോട് തമാശരൂപേണ താന്‍ പറഞ്ഞ കാര്യങ്ങളാണ് അടര്‍ത്തിയെടുത്ത് വിവാദമാക്കുന്നതെന്നും മരണപ്പെട്ട അക്ഷയ് സിങിനെയല്ല താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി അവകാശപ്പെട്ടു.
വിജയ്വര്ഗി വിവാദ പ്രസ്താവന നടത്തിയത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കൂടെ സാന്നിധ്യത്തിലായിരുന്നു. ഇതിനിടെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 48 മണിക്കൂറിനിടെ 3 പേര് മരിച്ചു. കേസുമായി ബന്ധപ്പെട്ട ആകെ മരണം 45 ആയി.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications