ധനമന്ത്രിയേയും ഭാര്യയേയും ട്രെയിനില്‍ കൊള്ളയടിച്ചു
ദില്ലി: ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി പോലും വന്‍ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് അധികനാളായിട്ടില്ല. എന്നാല്‍ പ്രഖ്യാപിച്ചവര്‍ക്ക് പോലും ട്രെയിനില്‍ യാതൊരു സുരക്ഷിതത്വവും ഇല്ലെന്നാണ് മധ്യപ്രദേശില്‍ നിന്ന് പുറത്ത് വരുന്ന ഈ വാര്‍ത്ത സൂചിപ്പിയ്ക്കുന്നത്. മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മലൈയയെ ട്രെയിനില്‍ കൊള്ളയടിച്ചു.
ജബല്‍പൂര്‍-നിസാമുദ്ദീന്‍ എക്സ്പ്രസില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണd കവര്‍ച്ച നടന്നത്. മന്ത്രിയ്ക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ഫസ്റ്റ് ക്ളാസ് എസി കംപാര്‍ട്ട്മെന്റിലെ യാത്രക്കാരായിരുന്നു മന്ത്രിയും ഭാര്യയും. മഥുര ജില്ലയിലെ കോശി കാലനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ തോക്ക് ധാരികളായ ഒരു സംഘം ഇടിച്ച് കയറുകയായിരുന്നു.

തോക്ക് ചൂണ്ടി യാത്രക്കാരോട് കൈവശമുള്ളതെല്ലാം ആവശ്യപ്പെട്ടു. ഇക്കൂട്ടത്തില്‍ ധനമന്ത്രിയും ഭാര്യയും ഉണ്ടായിരുന്നു. മന്ത്രിയുടെ പണവും കള്ളന്മാര് കൊണ്ടുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. നിരന്തരം മോഷണങ്ങള്‍ നടക്കുന്ന പ്രദേശമാണ് കോശി കാലന്. എന്തായാലും മോഷണക്കാര്യം റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മലൈയ പറഞ്ഞു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications