കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓൺലൈൻ തട്ടിപ്പുകൾ പുതിയ രൂപത്തിൽ; മുംബൈ യുവതി പെട്ടത്.... അപ്പോയിൻമെന്റ് ലെറ്ററിലും ചതി!

Google Oneindia Malayalam News

മുംബൈ: ഓൺലൈൻ തട്ടിപ്പുകൾ ഇപ്പോൾ എല്ലാവരും മനസിലാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ പുതിയ രൂപത്തിലാണ് ഇപ്പോൾ തട്ടിപ്പുകൾ നടക്കന്നത്. ഓൺലൈൻ തട്ടിപ്പ് വഴി മുംബൈ സ്വദേശി രഞ്ജിനിക്ക് 75000 രൂപയാണ് നഷ്ടപ്പെട്ടത്. രഞ്ജനിയോട് 10 രൂപയാണ് ആവശ്യപ്പെട്ടത്. ജോലിക്ക് സെലക്ടായ സന്തോഷത്തിൽ രഞ്ജനി ഇ-മെയിൽ സന്ദേശത്തിൽവന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. എന്നാൽ ട്രാൻസാക്ഷൻ നടന്നില്ല.

<strong>ബാംഗ്ലൂരിലെ പോസ്റ്റർ ബോയ് മലയാളി എംഎൽഎ എൻഎ ഹാരിസിന്റെ മകൻ... ആരാണ് മുഹമ്മദ് നാലപ്പാട്??</strong>ബാംഗ്ലൂരിലെ പോസ്റ്റർ ബോയ് മലയാളി എംഎൽഎ എൻഎ ഹാരിസിന്റെ മകൻ... ആരാണ് മുഹമ്മദ് നാലപ്പാട്??

തുടർന്ന് കാനറ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും പണം അടക്കാൻ ശ്രമിച്ചു. അതും നടന്നില്ല. പിന്നാലെ ഓടിപി തന്നാൽ പ്രശ്നം പരിഹരിക്കാമെന്ന ഫഓൺ കോൾ വരികയായിരുന്നു. ബാങ്ക് അധികൃതരുടെ ഭാഷയിലായിരുന്നു രഞ്ജിനിയോട് സംസാരിച്ചത്. ഒടിപി പങ്ക്വെച്ച് രഞ്ജിനിക്ക് ഉടൻ തന്നെ 75000 അക്കൗണ്ടിൽ നിന്ന് പിൻവലിച്ചെന്ന സന്ദേശമാണ് ലഭിച്ചത്.

Cyber attack

ജോലിയുടെ കാര്യമാകുമ്പോൾ പെട്ടെന്ന് തന്നെ എല്ലാം മറന്ന് പ്രവർകത്തിക്കുമെന്ന് അറിയാവുന്ന തട്ടിപ്പു വീരന്മാർ ഇങ്ങനെയാണ് പറ്റിക്കുന്നത്. പ്രമുഖ കമ്പനികളിൽ നിന്നും നിങ്ങളുടെ റെസ്യൂമെ ഷോർട്ട്‌ലിസ്റ്റ് ചെയ്തുവെന്നുപറഞ്ഞ് ഇമെയിൽ സന്ദേശം വരും. നോക്രി, ലിങ്ക്ഡ് ഇൻ, ഷൈൻ, തുടങ്ങി നിരവധി ജോബ് വെബ്‌സൈറ്റുകളിൽ നാം റെസ്യൂമെ കൊടുത്തിട്ടുള്ളതുകൊണ്ടുതന്നെ നാം അത് വിശ്വസിക്കും. പ്രൊസസിങ് ഫാസും ആവശ്യപ്പെടും. ഈ പ്രസസിങ് ഫീസിലാണ് നമ്മൾ കുടുങ്ങുക.

<strong>ഒടുവിൽ മഞ്ജു വാര്യർക്കും ഫേസ്ബുക്കിൽ എട്ടിന്റെ പണി? വ്യാജന്‍മാര്‍ പണികൊടുത്തു? ഇങ്ങനെ പറയേണ്ടിവന്നു</strong>ഒടുവിൽ മഞ്ജു വാര്യർക്കും ഫേസ്ബുക്കിൽ എട്ടിന്റെ പണി? വ്യാജന്‍മാര്‍ പണികൊടുത്തു? ഇങ്ങനെ പറയേണ്ടിവന്നു

<strong>ഞാൻ മുസ്ലീം... മുസ്ലീമായി തന്നെ ജിവിക്കുമെന്ന് ഹാദിയ; വീട്ടുതടങ്കലിലെ പീഢനത്തിന് നഷ്ടപരിഹാരവും വേണം!</strong>ഞാൻ മുസ്ലീം... മുസ്ലീമായി തന്നെ ജിവിക്കുമെന്ന് ഹാദിയ; വീട്ടുതടങ്കലിലെ പീഢനത്തിന് നഷ്ടപരിഹാരവും വേണം!

English summary
As per a Times of India report, Ranjani had applied for a job on an internet portal and received a call from a person who identified herself as 'Priya Sharma', regarding the same.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X