ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളിലൊന്ന്: ബംഗാളിൽ ബിജെപിക്കെതിരെ തന്ത്രം മെനഞ്ഞ് പ്രശാന്ത് കിഷോർ
കൊൽക്കത്ത: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യം ഏറ്റവും പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പാണ്. രാജ്യത്തെ ജനാധിപത്യത്തിനായുള്ള പ്രധാന പോരാട്ടങ്ങളിലൊന്ന് പശ്ചിമ ബംഗാളിൽ നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ശനിയാഴ്ച പറഞ്ഞു. മാർച്ച് 27 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ പരാമർശിച്ച് അദ്ദേഹം തൃണമൂൽ കോൺഗ്രസിന്റെ പ്രധാന മുദ്രാവാക്യം പങ്കുവെച്ചു - "ബംഗാളിന് സ്വന്തം മകളെ മാത്രമേ ആവശ്യമുള്ളൂ" എന്ന മുദ്രാവാക്യവും പ്രശാന്ത് കിഷോർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
രാഹുല്‍ഗാന്ധി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
സവർക്കറിനെ പോലെ ആർഎസ്എസിന്റെയും ബിജെപിയുടേയും ചെരുപ്പ് നക്കുകയാണ് പിസി ജോർജ്'
വേരുറപ്പിക്കാൻ ബിജെപി
നിയമസഭാ
തിരഞ്ഞെടുപ്പിനുള്ള
പ്രകടനത്തിലൂടെ
സംസ്ഥാനത്ത്
ആഴത്തിൽ
വേരുറപ്പിക്കാനുള്ള
ബിജെപിയുടെ
ശ്രമങ്ങള്‍
തടയാനുള്ള
തന്ത്രങ്ങള്‍
രൂപപ്പെടുത്തുന്നത്
പ്രശാന്ത്
കിഷോറിന്റെ
കമ്പനിയായ
ഐ-പിഎസിയാണ്.
ഈ
കമ്പനിയാണ്
ബംഗാളിൽ
അധികാരത്തിലിരിക്കുന്ന
തൃണമൂൽ
കോൺഗ്രസിന്
വേണ്ടിയുള്ള
തന്ത്രങ്ങള്‍
മെനയുന്നത്.
മെയ്
2
ന്
,
എന്റെ
അവസാന
ട്വീറ്റിനായി
കാത്തിരിക്കുക,
"അദ്ദേഹം
ട്വിറ്ററിൽ
കുറിച്ചിട്ടുണ്ട്.
ഇന്ത്യയിലെ
ജനാധിപത്യത്തിനായുള്ള
ഒരു
പ്രധാന
പോരാട്ടം
പശ്ചിമ
ബംഗാളിൽ
നടക്കും,
ബംഗാളിലെ
ജനങ്ങൾ
അവരുടെ
സന്ദേശങ്ങളുമായി
ജനവിധി
കുറിക്കാൻ
തയ്യാറായിട്ടുണ്ട്.
ബിജെപി സർക്കാർ രൂപീകരിക്കുമോ?
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ തിരഞ്ഞെടുപ്പ് കൂടിയാണ്. മെയ് 2 നാണ് ഫലപ്രഖ്യാപനം. എട്ട് ഘട്ടങ്ങളിലായുള്ള വോട്ടിംഗ് മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6, ഏപ്രിൽ 10, ഏപ്രിൽ 17, ഏപ്രിൽ 22, ഏപ്രിൽ 26, ഏപ്രിൽ 29 എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. 2016 ൽ സംസ്ഥാനത്തെ 6.5 കോടി വോട്ടർമാരാണ് ഏപ്രിൽ മുതൽ മെയ് വരെ ഏഴു ദിവസങ്ങളിലായി വോട്ട് രേഖപ്പെടുത്തുക.
അക്രമ സാധ്യത
തിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാനത്തെ രാഷ്ട്രീയ അതിക്രമങ്ങളുണ്ടാകാനുള്ള സാധ്യത ഭയപ്പെടുത്തുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സൂചിപ്പിക്കുന്നത്. അതേസമയം സംസ്ഥാനത്ത് എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ മുഖ്യമന്ത്രി ബാനർജി ചോദ്യം ചെയ്തുിരുന്നു. ബിഹാറിൽ 240 സീറ്റുകളാണുള്ളത്. എന്നിട്ടും മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. തമിഴ്നാട്ടിൽ 234 സീറ്റുകളാണുള്ളത്, ഒരു ദിവസം തിരഞ്ഞെടുപ്പ് നടക്കും. എന്തുകൊണ്ടാണ് എട്ട് ഘട്ടങ്ങളായി ബംഗാളിൽ തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും ഇവിടെ? ആർക്കാണ് പ്രയോജനം ലഭിക്കുന്നതെന്നും അവർ ചോദിക്കുന്നു. അതേ സമയം ഇത് ബിജെപിയുടെ അഭ്യർത്ഥന പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കമെന്നും അവർ വിമർശിക്കുന്നു.
ലക്ഷ്യം മുന്നേറ്റം
കഴിഞ്ഞ
ലോക്സഭാ
തിരഞ്ഞെടുപ്പിൽ
42
ലോക്സഭാ
സീറ്റുകളിൽ
18
ലും
വിജയിച്ച
ബിജെപി
സംസ്ഥാനത്ത്
ആദ്യമായി
സർക്കാർ
രൂപീകരിക്കുമെന്ന
പ്രതീക്ഷയിലാണ്.
ക്രമസമാധാന
സ്ഥിതി,
രാജവംശത്തിന്റെ
രാഷ്ട്രീയ
ആരോപണം,
മമതാ
ബാനർജിയുടെ
കീഴിൽ
വികസനത്തിന്റെ
അഭാവം
എന്നിവ
കേന്ദ്രീകരിച്ചാണ്
പാർട്ടിയുടെ
തിരഞ്ഞെടുപ്പ്
പ്രചാരണം.
ഒപ്പത്തിനൊപ്പം
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചൂണ്ടിക്കാണിക്കുന്നതിനായി നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയെ നേരിടാൻ തൃണമൂൽ കോൺഗ്രസും സ്വന്തമായി നിരവധി പദ്ധതികൾ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ വൈറസിനെതിരെ സൗജന്യ വാക്സിനുകൾ നൽകാനുള്ള ലക്ഷ്യവും തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.