റാം റഹീമിന്റെ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം; ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷ
റാം റഹീമിന്റെ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം
സിര്‍സ: ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരായ വിധി വരാന്‍ മണിക്കൂറുകള്‍മാത്രം ശേഷിക്കെ ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷ. കഴിഞ്ഞദിവസമുണ്ടായ കലാപം ആവര്‍ത്തിക്കാതിരിക്കാനാണ് സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും പോലീസും ശ്രമിക്കുന്നത്.
അഞ്ചു സംസ്ഥാനങ്ങളില്‍ കഴിഞ്ഞദിവസം കലാപമുണ്ടായിരുന്നു. പതിനഞ്ചുവര്‍ഷം പഴക്കമുള്ള മാനഭംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പഞ്ചാബ്ഹരിയാന ഹൈക്കോടതിയുടെ വിമര്‍ശനം വന്നതോടെയാണ് സൈന്യം ഇടപെട്ട് സംഘര്‍ഷത്തിന് അയവുണ്ടായത്.

ചണ്ഡീഗഡില്‍നിന്നും 250 കിലോ മീറ്റര്‍ ദൂരെ സിര്‍സയിലാണ് റാം റഹീമിന്റെ ദേര സച്ച സൗദയുടെ ആസ്ഥാനം. ആയിരം ഏക്കര്‍ വരുന്ന ആശ്രമത്തില്‍ ഏകദേശം 30,000ത്തോളം അനുയായികളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിനു പുറമെ, മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഒട്ടനവധി അനുയായികള്‍ ഹരിയാണ പഞ്ചാബ് എന്നിവിടങ്ങളിലായി എത്തിയിട്ടുണ്ട്.
റാം റഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ പ്രത്യേക കോടതി ചേര്‍ന്നാണ് വിധി പ്രസ്താവിക്കുക. സുരക്ഷാ പ്രശ്നങ്ങല്‍ മുന്‍നിര്‍ത്തിയാണ് ജയിലില്‍ താത്കാലിക കോടതി ചേരുന്നത്. വിധിപറയുന്ന ജഡ്ജിക്കും കോടതി ജീവനക്കാര്‍ക്കും കനത്ത സുരക്ഷയൊരുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications