മാനസിക വൈകല്യമുള്ള 14 കാരിയെ സ്‌കൂള്‍ പ്യൂണ്‍ പീഡിപ്പിച്ചു
താനെ:മാനസിക വൈകല്യമുള്ള 14 കാരിയെ സ്‌കൂള്‍ പ്യൂണ്‍ പീഡിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാജുവാഡി വാഗിളിലെ എസ്റ്റേറ്റില്‍ വച്ചാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. സ്‌കൂള്‍ പുസ്തകം തരാമെന്ന് പറഞ്ഞ് കുട്ടിയെ വശീകരിക്കുകയായിരുന്നു. സ്‌കുള്‍ പ്യൂണ്‍ രവിന്ദ്ര സന്തോഷ് സാവന്റാണ് പീഡിപ്പിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
വിദ്യാര്‍ഥി സ്‌കുള്‍ വിട്ടതിന് ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. വിദ്യാര്‍ഥിയെ ഇയാള്‍ സ്‌കുളില്‍ ആവശ്യമായ പുസ്തകം തരാമെന്ന് പറഞ്ഞ് വശീകരിക്കുകയായിരുന്നു. പിന്നിട് ഇയാളുടെ അയല്‍ വാസിയുടെ വീട്ടിലേക്ക് കുട്ടിയെ കൊണ്ടു പോയി. അവിടെ നിന്ന് വീട്ടിനുള്ളില്‍ കേറി കുറച്ച് വെള്ളം എടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടിയുടെ പിന്നാലെ ഇയാളും വീടിനുള്ളിലേക്ക് കടക്കുകയും കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു.
കുട്ടി നിലവിളിച്ച് ഓടി രക്ഷപ്പൈടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ 10 രൂപ നോട്ട് കൊടുത്തു. വീട്ടില്‍ എത്തിയ ശേഷം വിദ്യാര്‍ഥി രക്ഷിതാക്കളോട് സംഭവം വിവരിച്ചു.ഉടന്‍ തന്നെ ഇയാള്‍ക്കെതിരെ വാഗ്ള്‍ എസ്റ്റേറ്റ് പോലിസില്‍ പരാതി നല്‍കി.
പോലിസ് അന്വേഷണം പൂര്ർത്തിയാക്കി ഇയാളെ കോടതിയില്ർ ഹാജരാക്കി. ഇയാള്ർക്കെതിരെ ചൈല്ർഡ് സെക്ഷ്യുല്ർ ആക്റ്റ് പ്രകാരമാണ് കേസ് രജിസ്റ്റര്ർ ചെയ്തിട്ടുള്ളത്.