ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞു; 11 പേർ മരിച്ചു, 25 പേരെ രക്ഷിച്ചു, ബോട്ടിലുണ്ടായിരുന്നത് 61 പേർ!
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞു. നിരവധി പേർ വെള്ളത്തിൽ മുങ്ങി താഴ്ന്നതായാണ് റിപ്പോർട്ടുകൾ. 11 പേർ അപകടത്തിൽ മരിച്ചു. 25 പേരെ ഇതുവരെ രക്ഷിച്ചതായാണ് റിപ്പോർട്ട്. 29 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അപകടം നടക്കുന്ന സമയത്ത് 11 ജീവനക്കാരുൾപ്പെടെ 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
ആന്ധ്രാപ്രദേശ് ചൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ബോട്ടാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയെ തുടർന്ന് കുറച്ച് ദിവസങ്ങളിലായി പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടുതലാണഅ. വിനോദ സഞ്ചാര കേന്ദ്രമായ പാപികൊണ്ടലൂ ലക്ഷ്യമാക്കി ഗാണ്ഡി പൊച്ചമ്മ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട ബോട്ടാണഅ അപകടത്തിൽപെട്ടത്.

അപകടത്തിൽ ആർക്കും ഇതുവരെ അത്യാഹിതം സംഭവിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. രക്ഷാപ്രവർത്തനം സജീവമായി നടക്കുകയാണ്. മുപ്പത് അംഗങ്ങൾ വീതം ഉൾപ്പെടുന്ന രണ്ട് ദേശീയ ദുരന്ത നിവാരണ സേനയെ രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
More From
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications