അദ്ധ്യാപകന്റെ ആത്മഹത്യ; ജെയിംസ് മാത്യു എംഎല്‍എ 14 ദിവസം റിമാന്‍ഡില്‍
കണ്ണൂര്‍: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്രഥമാദ്ധ്യാപകനായിരുന്ന ശശിധരന് ആത്മഹത്യ ചെയ്യുമ്പോള്‍ തന്റെ പേരെഴുതിവെച്ചത് തെറ്റിദ്ധാരണ മൂലമാണെന്ന് ജെയിംസ് മാത്യു എംഎല്‍എ. ശ്രീകണ്ഠാപുരം പോലീസില്‍ കീഴടങ്ങുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് എംഎല്‍എ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ 25ന് അദ്ധ്യാപകന് ശശിധരന് ആത്മഹത്യ ചെയ്തകേസുമായി ബന്ധപ്പെട്ടായിരുന്നു കീഴടങ്ങല്‍. കേസിലെ ഒന്നാപ്രതിയായ സഹാദ്ധ്യാപകന്‍ ഷാജി ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

ഹെഡ്മാസ്റ്ററുമായി സംസാരിച്ചിരുന്ന കാര്യം സത്യമാണെന്ന് ജെയിംസ് മാത്യു പറഞ്ഞു. അത് സ്കൂളിലെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് താന്‍ നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ചതായി ശശിധരന് ഒരു യോഗത്തില്‍ പറഞ്ഞകാര്യം അന്വേഷിക്കാനാണ്. ഭീഷണിപ്പെടുത്തുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. മറ്റാരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാവാമെന്ന് ജെയിംസ് മാത്യു പറഞ്ഞു.
സ്കൂള്‍ കെട്ടിട നിര്‍മാണവുമായി ഹെഡ്മാസ്റ്റര്‍ക്ക് ബന്ധമില്ല. അതുകൊണ്ട് അക്കാര്യത്തെ കുറിച്ച് സംസാരിക്കേണ്ട ആവശ്യവുമില്ല. എംഎല്‍എയുടെ ആസ്തിവികസനഫണ്ടുപയോഗിച്ച് ഹയര്‍സെക്കന്‍ഡറി സ്കൂളിനാണ് കെട്ടിടം പണിയുന്നത്. പ്രിന്‍സിപ്പലുമായാണ് ഇക്കാര്യം സംസാരിച്ചത്. ഫണ്ട് വിനിയോഗം പൊതുമരാമത്ത് നേരിട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications