അടച്ചിട്ട വീട്ടില്‍ അമ്മയുടെയും 2 പെണ്മക്കളുടെയും അഴുകിയ മൃതശരീരം ദൂരൂഹസാഹചര്യത്തില്‍ കണ്ടെത്തി..
ദില്ലി: അടച്ചിട്ട മുറിക്കുളളില്‍ അമ്മയുടെയും 2 പെണ്മക്കളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. കിഴക്കന്‍ ദില്ലിയിലെ ഉസ്മാന്‍പൂരിലെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് ദിവസം കഴിഞ്ഞെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഷൈറ(50), നിഷ(25), ഷബ്നം(12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കയ്യിലും കഴുത്തിലും മുറിവിന്റെ പാടുകള്‍ പോലീസ് കണ്ടെത്തി. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്നാണ് അയ്യല്‍വാസികള്‍ പോലീസില്‍ അറിയിച്ചത്.

വീടിന്റെ ഒന്നാം നിലയില്‍ കുട്ടികളുടെ മൃതദേഹവും രണ്ടാം നിലയില്‍ നിന്നും അമ്മയുടെ മൃതദേഹവും കണ്ടെത്തിയത.് ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. താമസിക്കുന്ന വീടിന്റെ ഉടമ ഏകദേശം രണ്ടര വര്‍ഷങ്ങള്‍ക്ക് മരിച്ചു എന്നാണ് പോലീസ് പറയുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അന്വേഷണത്തിലാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അതിനുശേഷം മാത്രമേ ലഭിക്കൂ.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications