അഫ്ഗാന് നയതന്ത്ര ഉദ്യോഗസ്ഥന് പാക്കിസ്ഥാനില്‍ വെടിയേറ്റു മരിച്ചു
കറാച്ചി: അഫ്ഗാന് നയതന്ത്രജ്ഞന് പാകിസ്ഥാനിലെ കറാച്ചിയില്‍ വെടിയേറ്റു മരിച്ചു. അഫ്ഗാനി്സഥാന് കോണ്‍സുലേറ്റില്‍ മൂന്നാം സെക്രട്ടറിയായി ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദ് സാക്കിയാണ് സുരക്ഷാ ഗാര്‍ഡിന്റെ വെടിയേറ്റ് മരിച്ചത്. വാക്കുതര്‍ക്കത്തിനിടെ അഫ്ഗാന് സ്വദേശി തന്നെയായ ഹായത്തുല്ലഖാന് വെടിവയ്ക്കുകയായിരുന്നു.
മുഹമ്മദ് സാക്കിയുടെ അംഗരക്ഷകനാണ് ഇയാള്‍. സംഭവത്തിന് പിന്നാലെ ഹായത്തുല്ലഖാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തീവ്രവാദി ആക്രമണമാണെന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും സംഭവം തീവ്രവാദി ആക്രമണമല്ലെന്ന് സൗത്ത് മേഖലാ ഡി.ഐ.ജി അസാദ്ഖാന് പറഞ്ഞു.

ഹയാത്തുല്ല ഖാന് മുഹമ്മദ് സാക്കിയെ വെടിവച്ചുവെന്ന് കോണ്‍സുലേറ്റ് വക്താവ് ഹാരിസ് ഖാനും വ്യക്തമാക്കി. മറ്റുരാജ്യങ്ങളുടെ കോണ്‍സുലേറ്റുകളും സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലായതിനാല്‍ കോണ്‍സുലേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications