ഓണ്‍ലൈന്‍ മുലപ്പാലില്‍ ഇ കോളി; ബിബിസി ജേര്‍ണലിസ്റ്റ് ഞെട്ടിക്കുന്നു... !
ലണ്ടന്‍: ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വാങ്ങുന്ന മുലപ്പാലില്‍ അപകടകാരികളായ ബാക്ടീരിയ അടങ്ങിയിട്ടുണ്ട് എന്നത് പുതിയ വിവരമൊന്നുമല്ല. എത്രയോ വര്‍ഷങ്ങള്‍ മുന്‍പ് തന്നെ അമേരിക്കന്‍ ഏജന്‍സികള്‍ അടക്കമുള്ള സംഘടനകള്‍ ഇക്കാര്യം വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോഴിതാ ബി ബി സി യുടെ ഒരു ജേര്‍ണലിസ്റ്റും ഇത് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓണ്‍ലൈനില്‍ മുലപ്പാല്‍ വില്പനയ്ക്ക് വെച്ച വെബ്സൈറ്റില്‍ നിന്നും 12 തവണയായിട്ടാണ് ബി ബി സി ജേര്‍ണലിസ്റ്റ് മുലപ്പാല്‍ വാങ്ങിയത്. ആറ് മാസം പ്രായമുള്ള കുട്ടിയുടെ അച്ഛനെന്ന വ്യാജേനയാണ് ഇയാള്‍ മുലപ്പാല്‍ വാങ്ങിയത്. തുടര്‍ന്ന് ഈ മുലപ്പാല്‍ സാംപിളുകള്‍ ലാബിലേക്ക് അയച്ചു. ഇ കോളി, കാന്ഡിഡ തുടങ്ങിയ മാരകമായ ബാക്ടീരിയകള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട് കിട്ടിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഓണ്‍ലൈനിലൂടെ വില്പനയ്ക്ക് വെച്ചിരിക്കുന്നതില്‍ ഏതാണ്ട് 75 ശതമാനം സാംപിളുകളിലും ബാക്ടീരിയ അടങ്ങിയതാണ് എന്ന് നേരത്തെ ഒരു പഠനം പറഞ്ഞിരുന്നു. ഇത് കുട്ടികളില്‍ പലതരം അസുഖങ്ങള്‍ക്ക് കാരണമാകും. ഓണ്‍ലൈനില്‍ മുലപ്പാല്‍ സപ്ലൈ ചെയ്യുന്നത് ഏത് തരം ആള്‍ക്കാരാണ് എന്ന് നേരിട്ട് അറിയില്ല എന്നതാണ് ഇ മുലപ്പാലിന്റെ ഏറ്റവും വലിയ നെഗറ്റീവ് വശമായി പറയപ്പെടുന്നത്.
മുലപ്പാല്‍ നല്കുന്നവര് മയക്കുമരുന്നോ മറ്റോ ഉപയോഗിക്കുന്നവരാണോ എന്ന കാര്യം അറിയില്ല. വൃത്തിയോടെ ജീവിക്കുന്നവരാണോ എന്ന് അറിയില്ല. അപരിചിതരില്‍ നിന്നും മുലപ്പാല്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് അസുഖങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ഏജന്‍സികള്‍ ഇത് സംബന്ധിച്ച പഠനങ്ങള്‍ക്ക് മുതിര്‍ന്നത്. എന്തിനാണ് ഇ മുലപ്പാലിന് പുറകേ പോകുന്നത് എന്ന് ചോദിക്കുന്നവരും കുറവല്ല.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications