എല്‍പി സ്‌കൂള്‍ അധ്യാപികയ്ക്ക് 13 കാരനോട് കടുത്ത കാമം!!! ചെയ്തുകൂട്ടിയത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ
ലണ്ടൻ: എലിമെന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളോട് അധ്യാപികമാര്‍ക്ക് തോന്നുന്ന വികാരം എന്തായിരിക്കും? സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കേണ്ടവരല്ലേ അവര്‍. എന്നാല്‍ ഇംഗ്ലണ്ടിലെ ഒരു എലിമെന്ററി സ്‌കൂളിലെ അധ്യാപികയ്ക്ക് തന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയോട് തോന്നിയത് കടുത്ത പ്രേമം. പ്രേമം മാത്രമല്ല കാമവും!
എന്തായാലും അധ്യാപിക വിദ്യാര്‍ത്ഥിയുമായുള്ള ബന്ധം തുടര്‍ന്നു. വീട്ടുകാരൊന്നും അറിയരുതെന്ന് പറഞ്ഞായിരുന്നു ഇടപാടുകള്‍. പക്ഷേ തന്റെ കാമുകന് അധ്യാപിക നല്‍കിയ സമ്മാനം തന്നെ ഒടുവില്‍ പിടിക്കപ്പെടാനും കാരണമായി എന്നതാണ് സത്യം.
വിദ്യാര്‍ത്ഥിക്ക് 14 തികയുന്ന ദിനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആ അധ്യാപിക.
ക്രിസ്റ്റീന മേരി ആല്‍ബിനി എന്നാണ് അധ്യാപികയുടെ പേര്. കഴിഞ്ഞ വര്‍ഷമാണ് ഇവരും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം പിടിക്കപ്പെട്ടത്.
ആണ്‍കുട്ടിയ്ക്ക് 13 വയസ്സുള്ളപ്പോള്‍ തുടങ്ങിയ ബന്ധമാണ്. അധ്യാപികയുടെ പ്രായം 43 വയസ്സ്. പക്ഷേ രണ്ട് പേരും കടുത്ത പ്രണയത്തിലായിരുന്നു.
കുട്ടിയ്ക്ക് 13 വയസ്സുള്ളപ്പോഴാണ് അധ്യാപിക സൗഹൃദം സ്ഥാപിക്കുന്നത്. അത് തുടര്‍ന്നു. ഒടുവില്‍ 14-ാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുകയും ചെയ്തു.
വിദ്യാര്‍ത്ഥിക്ക് അധ്യാപിക ഒരുപാട് സമ്മാനങ്ങള്‍ വാങ്ങി നല്‍കാറുണ്ടായിരുന്നു. അങ്ങനെ ഫോണും വാങ്ങിക്കൊടുത്തു. പിന്നെ ഫോണ്‍ വഴിയായി ചാറ്റിങ്ങും മറ്റും.
വിദ്യാര്‍ത്ഥിക്ക് കളിക്കാന്‍ കളിപ്പാട്ടങ്ങളും ധരിക്കാന്‍ വസ്ത്രങ്ങളും പോലും അധ്യാപിക വാങ്ങി നല്‍കിയിരുന്നു. അതില്‍ ഒരു കിടിലന്‍ വീഡിയോ ഗെയിമും ഉണ്ട്.
അധ്യാപികയുടെ വീട്ടില്‍ വച്ചായിരുന്നു ഇവര്‍ സ്ഥിരമായി സെക്‌സില്‍ ഏര്‍പ്പെട്ടിരുന്നത്. വിദ്യാര്‍ത്ഥിയുടെ അമ്മ പുറത്ത് പോകുന്ന തക്കത്തില്‍ അധ്യാപിക കാറുമായി എത്തും. ആരും കാണാതെ വീട്ടില്‍ കൊണ്ടുപോകും, അധികം വൈകാതെ തിരിച്ചെത്തിയ്ക്കുകയും ചെയ്യും.
ഫോണ്‍ വഴിയായിരുന്നു അശ്ലീല സന്ദേശങ്ങളും നഗ്ന ചിത്രങ്ങളും അയച്ചുകൊണ്ടിരുന്നത്. പോലീസ് ഇതെല്ലാം കണ്ടെത്തുകയും ചെയ്തു. ഇനി രക്ഷപ്പെടാന്‍ സാധിക്കില്ലെന്നര്‍ത്ഥം.
അധ്യാപിക വിദ്യാര്‍ത്ഥിയെ വീട്ടില്‍ കൊണ്ടുപോയി ഓറല്‍ സെക്‌സും ചെയ്യിച്ചിരുന്നു എന്നാണ് കുട്ടി തന്നെ മൊഴി നല്‍കിയിട്ടുള്ളത്.
ആരേയും കാണിക്കരുത് എന്ന് പറഞ്ഞായിരുന്നു കുട്ടിയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത്. എന്നാല്‍ ഇത് കുട്ടിയുടെ അമ്മ കണ്ടുപിടിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.
ഈ കേസില്‍ അധ്യാപികയ്ക്ക് ന്യായം ഒന്നും പറയാനില്ല. ശിക്ഷ ഉറപ്പാണ്. കേസ് വിധിപറയാനായി മാറ്റി വച്ചിരിക്കുകയാണ്.