അപകടകാരിയായ വിഷപാന്പ് , കടിച്ചാല്‍ വേദന അറിയില്ല, മരണം ഉറപ്പ്, പേടി സ്വപ്നമായി ബ്രൗണ്‍ സ്നേക്ക്
സിഡ്നി: ഓസ്ട്രേലിയയ്ക്ക് പേടി സ്വപ്നമായി ബ്രൗണ്‍ സ്നേക്ക്. ലോകത്ത് തന്നെയുള്ള ഏറ്റവും അപകടകാരികളായ 25 ഇനം ബ്രൗണ്‍ സ്നേക്കുകളില് 20 ഇനവും ഓസ്ട്രേലിയയിലാണ്. സിഡ്നിയ്ക്ക് അടുത്ത് വാല്ഗെറ്റില് ആറുവയസുകാരിയായ പെണ്‍കുട്ടി ബ്രൗണ്‍ സ്നേക്കിന്റെ കടിയേറ്റ് മരിച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്.
പെണ്‍കുട്ടിയുടെ മരണത്തോടെ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലാണ് ഈ പാമ്പുകളെ കാണപ്പെടുന്നത്, ജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ബ്രൗണ്‍ സ്നേക്കിന്റെ കടിയേറ്റാല്‍ വേദനിയ്ക്കില്ല. അതിനാല്‍ തന്നെ പാമ്പ് കടിയേല്‍ക്കുന്നയാള്‍ അക്കാര്യം തിരിച്ചറിയാന്‍ ഏറെ വൈകും.

വര്‍ഷം 3000ല്‍ അധികം പേര്‍ക്കാണ് രാജ്യത്ത് പാമ്പ് കടിയേല്‍ക്കുന്നത്. ഇതില്‍ ഏറെയും ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്കിന്റെ വിവിധ ഇനങ്ങളില്‍ നിന്നുള്ള കടിയേറ്റാണ് മരിയ്ക്കുന്നത്. എന്തായാവും ഓസ്ട്രേലിയക്കാര്‍ക്ക് പേടി സ്വപ്നമായി ബ്രൗണ്‍ സ്നേക്ക് മാറിക്കഴിഞ്ഞു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications