രണ്ടു കോടി ജനങ്ങള്‍ പട്ടിണിയില്‍, ഐക്യരാഷ്ട്ര സഭയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവെളി
ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ പ്രതിസന്ധി നേരിടാന്‍ ഒരുങ്ങുന്നു. നാല് രാജ്യങ്ങളിലായി രണ്ടു കോടി ജനങ്ങളാണ് പട്ടിണിയും ക്ഷാമവും അനുഭവിക്കുന്നത്.
യുഎന്‍; ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ പ്രതിസന്ധി നേരിടാന്‍ ഒരുങ്ങുന്നു. നാല് രാജ്യങ്ങളിലായി രണ്ടു കോടി ജനങ്ങളാണ് പട്ടിണിയും ക്ഷാമവും അനുഭവിക്കുന്നത്. യെമന്‍, സൊമാലിയ, സൗത്ത് സുഡാന്, നൈജീരിയ എന്നിവിടങ്ങളിലാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്.
1945ല്‍ സ്ഥാപിതമായ ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വെല്ലുവിളി നേരിടുന്നതെന്ന് യുഎന്‍ ചീഫ് പറഞ്ഞു. പട്ടിണിയെയും ദാരിദ്രത്തെയും തുടര്‍ന്ന് ഒട്ടേറെ പേര്‍ക്ക് രോഗം പിടിപ്പെടുകെയും മരണമടയുകെയും ചെയ്തതായും യുഎന്‍ രക്ഷാസമിതിയിലെ സ്റ്റീഫന്‍ ഒബ്രിയന്‍ പറഞ്ഞു.

പ്രതിസന്ധി രൂക്ഷമായതോടെ മുകളില്‍ പറഞ്ഞ രാജ്യങ്ങളില്‍ പോഷകാഹാര കുറവ് മൂലം കുട്ടികള്‍ക്ക് വൈകല്യം സംഭവിച്ചു, സ്കൂളില്‍ പോകാന്‍ കഴിയാതെയും ഭാവി പ്രതീക്ഷകള്‍ നഷ്ടപ്പെട്ടാണ് പലരുടെയും ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചു വയസില്‍ താഴെയുള്ള 30 ശതമാനം കുട്ടികള്‍ പോഷകാഹാരകുറവുകൊണ്ട് ദുരിതം അനുഭവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭ ഭക്ഷ്യ-കാര്‍ഷിക സംഘടന പറഞ്ഞു. പട്ടിണി മൂലം രാജ്യങ്ങളില്‍ ഒരു ദിവസം 10,000 പേര് മരണമടയുന്നുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications