ഇസ്രായേല്‍ ആക്രമണം,ഗാസയില്‍ കുടിവെള്ള ക്ഷാമം
ഗാസ:ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയ ഗാസയില്‍ കുടിവെള്ളം പോലും ഇല്ലാതം കുട്ടികളുള്‍പ്പടെയുള്ളവര്‍ ദുരിതത്തില്‍. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയിലെ ജലവിതരണ സംവിധാനങ്ങള്‍ താറുമാറായി. ഗാസയില്‍ കുടിവെള്ളം കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) പറയുന്നു. ബുധനാഴ്ചയാണ് റെഡ്ക്രോസ് ഗാസിയിലെ കുടിവെള്ള ക്ഷാമത്തെപ്പറ്റി പറഞ്ഞത്.
ഗാസിയലെ നൂറു കണക്കിനാളുകള്‍ കുടിവെള്ളമില്ലാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നരകിയ്ക്കുകയാണെന്ന റെഡ് ക്രോസ്. ചില പ്രദേശങ്ങളില്‍ മാത്രമുള്ള ഈ ജലക്ഷാമം, ആക്രമണം തുടരുന്ന സാഹചര്യത്തില്‍ മറ്റ് സ്ഥലങ്ങളിലേയ്ക്കും വ്യാപിയ്ക്കും. ഐസിആര്‍സി തലവന്‍ ജാക്വസ് ഡി മായോ ആണ് ഇക്കാര്യം പറഞ്ഞത്.

ആക്രമണം തുടര്‍ന്നാല്‍ കുടിവെള്ളം കൂടി ഗാസയിലെ ജനങ്ങള്‍ക്ക് അന്യമാകും. ജൂലൈ എട്ട് മുതല്‍ 1300 ല്‍ അധികം തവണയാണ് ഇസ്രായേല്‍ ഗാസയിലേയ്ക്ക് വ്യോമാക്രമണം നടത്തിയത്. 205 പാലസ്തീനുകാരാണ് കൊല്ലപ്പെട്ടത്. 1500 പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ കൊലല്പ്പെട്ടവരില് 30 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications