ബാഗ്ദാദില്‍ ചാവേറാക്രമണം; 26 മരണം
ബാഗ്ദാദ്: ബാഗ്ദാദില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേറാക്രമണം. ഇസ്കന്ദരിയ മേഖലയിലെ ഫുട്ബോള്‍ ഗ്രൗണ്ടിലുണ്ടായ ചാവേറാക്രമണത്തില്‍ 29 പേര് കൊല്ലപ്പെടുകയും, അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഐസിസിന്റെ വാര്‍ത്താവിഭാഗമായ അമാഖിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ബാഗ്ദാദില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഇസ്കന്ദരിയ. സുന്നി, ഷിയ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള മേഖലയാണിത്.

ഫുട്ബോള്‍ മത്സരത്തിനു ശേഷം ജയിച്ചവര്‍ക്കുള്ള ട്രോഫി വിതരണം ചെയ്യുന്നതിനിടയിലാണ് ചാവേര്‍ പൊട്ടിതെറിച്ചത്. കഴിഞ്ഞ മാര്‍ച്ചിന് ബാഗ്ദാദിനടുത്തുള്ള ഹില്ലയില്‍ ഐസിസ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടിരുന്നു.
ഹില്ലയില്‍ ഇറാഖ് സുരക്ഷാ സേനയുടെ ചെക്ക് പോസ്റ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. ബാഗ്ദാദില്‍ നിന്നും 80 കിലോ മീറ്റര്‍ അകലെയാമ് ഹില്ല. ഇറാഖിലെ സ്വാത്ത് മേഖല ഇപ്പോഴും ഐസിസിന്റെ നിയന്ത്രണത്തിലാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications