പാരീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് 'ഏറ്റെടുത്തു', പാരീസ് കത്തുന്നത് ആഘോഷിച്ച് ഭീകരര്‍
പാരിസ്: പാരിസ് സ്ഫോടനത്തിനും വെടിവയ്പ്പിനും പിന്നില്‍ ആഗോള ഭീകര സംഘടനയായ ഐസിസ് ആണെന്ന് സൂചന. ഐസിസ് ഭീകരര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എക്സ്പ്രസ് ഡോട്ട് കൊ യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ഐസിസ് ആണോ ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരണമില്ല.
പാരീസില്‍ നടന്ന് ആക്രമണത്തില്‍ 149 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ എട്ട് ഭീകരരെ കൊന്നതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഐസിസ് ആണെന്ന് സംശയിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. അക്രമികള്‍ ' ഇത് സിറിയ്ക്ക് വേണ്ടി, അല്ലാഹ് അക്ബര്‍' എന്നിങ്ങനെ ഉച്ചത്തില്‍ പറഞ്ഞ് കൊണ്ടാണ് വെടിയുതിര്‍ത്തത്.

മുന്‍പ് ഷാര്‍ലി ഹെബ്ദോ മാഗസിനില്‍ രണ്ട് ഭീകകര്‍ നടത്തിയ വെടിവയ്പ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ഫ്രാന്‍സില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായത്. ഐസിസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളില്‍ 'പാരിസ് ഈദ് ബേണിംഗ്'എന്ന പേരില്‍ ഹാഷ് ടാഗ് പ്രചരിയ്ക്കുകയാണ്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications