തുർക്കിയിലെ നിശാക്ലബ്ബിൽ ആക്രമണം, 39 പേർ കൊല്ലപ്പെട്ടു
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത,ആക്രമണം പുതുവർഷ ആഘോഷത്തിനിടെ,40 പേരുടെ നില ഗുരുതരം
ഇസ്താംബുൾ: തുർക്കിയിലെ പ്രമുഖനഗരങ്ങളിലൊന്നായ ഇസ്താംബുളിലെ നിശാക്ലബ്ബിൽ പുതുവർഷ രാത്രിയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരു പോലിസുകാരനും ഉൾപ്പെടു. 40 പേർക്ക് പരിക്കേറ്റതായി മേഖലയിലെ ഗവർണറെ ഉദ്ധരിച്ചു കൊണ്ട് ബിബിസി റിപ്പോർട്ട് ചെയ്തു. ഒർട്ടാകോയിലുള്ള റീന ക്ലബ്ബിലാണ് ആക്രമണമുണ്ടായത്.
MORE: Attacker was speaking Arabic - Turkish media https://t.co/XckTxqopgj
— RT (@RT_com) January 1, 2017
ആക്രമണം നടക്കുമ്പോൾ ക്ലബ്ബിൽ നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. പ്രാണരക്ഷാർത്ഥം പലരും തൊട്ടടുത്തുള്ള നദിയിലേക്ക് ചാടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാന്റാ ക്ലോസിന്റെ വേഷത്തിൽ ക്ലബ്ബിലെത്തിയ ഒരാൾ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നു.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കഴിഞ്ഞ ഒരു വർഷത്തിനിടെ തുർക്കിയിൽ ഒട്ടേറെ ആക്രമണങ്ങൾ ഉണ്ടായിരുന്നതിനാൽ ഇസ്താംബുൾ നഗരത്തിൽ മാത്രം സുരക്ഷയ്ക്കായി 17000ഓളം പോലിസുകാരെ വിന്യസിപ്പിച്ചിരുന്നു. അലെപ്പോയിൽ നടന്നതിനുള്ള പ്രതികാരമാണിതെന്ന് അക്രമി അറബിയിൽ ആക്രോശിച്ചിരുന്നു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications