ജപ്പാനില്‍ കത്തികുത്തേറ്റ് 19 പേര് കൊല്ലപ്പെട്ടു, അക്രമി പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി
ടോക്കിയോ: ജപ്പാന് തലസ്ഥാനമായ ടോക്കിയോയുടെ പടിഞ്ഞാറുള്ള സഗാമിഹാരയിലെ ജനവാസ മേഖലയിലുണ്ടായ കത്തികുത്താക്രമണത്തില്‍ 19 പേര് കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പതിനെട്ട് പേരുടെ നില അതീവ ഗുരുതരമാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ അംഗവൈകല്യമുള്ളവര്‍ക്കായുള്ള സുകി യമായൂരി ഗാര്ഡന് ഫെസിലിറ്റി എന്ന പുനരധിവാസ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നേരത്തെ ഈ കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നുവെന്ന് സഗാമിഹാര പോലിസ് വ്യക്തമാക്കി.

ആക്രമണത്തിനു ശേഷം ഇയാള്‍ നേരിട്ട് പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കത്തിക്കുത്ത് ആക്രമണങ്ങള്‍ ജപ്പാനിലും ചൈനയിലും പുതിയ വാര്‍ത്തയല്ല. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണിത്.
2008ല്‍ അകിഹബാര ജില്ലയില്‍ ഏഴ് പേരും 2001ല്‍ ഒസാക്കയിലെ ഒരു പ്രൈമറി സ്കൂളില്‍ എട്ടു കുട്ടികളും ഇത്തരം കത്തിക്കുത്താക്രമണത്തില് മരിച്ചിട്ടുണ്ട്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications