അടല്‍ ബിഹാരി വാജ്പേയിയെ പിന്നില്‍ നിന്നു കുത്തിയെന്ന് നവാസ് ഷെരീഫ്
ഇസ്ലമാബാദ്: കാര്‍ഗില്‍ യുദ്ധത്തിനു പിന്നിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്തെത്തി. ഇന്ത്യാ-പാക് സമാധാന ചര്‍ച്ച നടക്കാനിരിക്കെ ഉണ്ടായ കാര്‍ഗില്‍ ആക്രമണം അബദ്ധമായിപ്പോയെന്ന് നവാസ് ഷെരീഫ് പറയുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നുമാണ് ഷെരീഫിന്റെ കുറ്റസമ്മതം.
1998ലായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറെടുത്തത്. എന്നാല്‍, 1999ല്‍ കാര്‍ഗില്‍ യുദ്ധം ഇതിനു സമ്മതിച്ചില്ല. പിന്നീട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത വര്‍ദ്ധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അന്നൊരു പക്ഷെ ചര്‍ച്ച നടന്നിരുന്നെങ്കില്‍ പല ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നെന്നും ഷെരീഫ് പറയുന്നു.

നവാസ് ഷെരീഫിന്റെ ഈ തിരിച്ചറിവ് ഗൗരവമേറിയതാണ്. വീണ്ടുമൊരു സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായപ്പോഴാണ് പത്താന്‍കോട് ഭീകരാക്രമണം നടന്നത്. പത്താന്‍കോട് ആക്രമണം വീണ്ടും പിന്നില്‍ നിന്നുള്ള കുത്തായിട്ടാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി മോദിയാണ് ഷെരീഫിന്റെ ഇങ്ങനെയൊരു തിരിച്ചറിവിന് വഴിയൊരുക്കിയതെന്നും പറയുന്നുണ്ട്. ഇന്ത്യമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ഷെരീഫ് ആഗ്രഹിക്കുന്നതെന്നും വിലയിരുത്തലുണ്ട്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications