ഇന്ത്യയുടെ എന്‍ എസ് ജി സാധ്യത അടഞ്ഞിട്ടില്ലെന്ന് ചൈന!
ബീജിങ്: ഇന്ത്യയുടെ എന്‍ എസ് ജി (ആണവ വിതരണ ഗ്രൂപ്പ്) പ്രവേശന സാധ്യത അടഞ്ഞിട്ടില്ലെന്ന് ചൈന. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്ഹ്വയിലാണ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട്. ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യീ ഇന്ത്യ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്ത്യക്കനുകൂലമായ പ്രസ്താവന നടത്തിയത്.
ഇന്ത്യയും ചൈനയും തമ്മില്‍ സൗഹൃദമല്ലാതെ ശത്രുതയൊന്നുമില്ല. ഇന്ത്യയുടെ എന്‍എസ് ജി പ്രവേശം തടഞ്ഞത് ചൈനയാണെന്നത് തെററായി വ്യാഖ്യാനിക്കപ്പെട്ട കാര്യമാണ്. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പു വയ്ക്കാത്ത രാജ്യമാണ് ഇന്ത്യ .അതിനാല്‍ എന്‍ എസ് ജി അംഗമാക്കാന്‍ വ്യവസ്ഥയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെത്തുന്ന ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം സാധ്യമാക്കുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല .ഇതാദ്യമായാണ് എന്‍ എസ് ജി സംബന്ധിച്ച് ചൈന ഇത്തരത്തിലുളള പ്രസ്താവന നടത്തുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications