ഒർലാൻഡോയിൽ വെടിവെപ്പ്, അഞ്ചു മരണം സ്ഥിരീകരിച്ചു
ആക്രമണം നടത്തിയ ആളും കൊല്ലപ്പെട്ടിട്ടുണ്ട്.തീവ്രവാദ ആക്രമണമല്ലെന്നാണ് പോലിസ് നിഗമനം
ഫ്‌ളോറിഡ: ഒര്‍ലാന്‍ഡോയിലുണ്ടായ വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടതായി സിഎൻഎൻ സ്ഥിരീകരിച്ചു. സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. ജോലി സ്ഥലത്തുണ്ടായ ചില പ്രശ്നങ്ങളാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് കരുതുന്നു.
ഒര്‍ലാന്‍ഡോ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബിസിനസ് സെന്ററിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക ചാനലായ ഡബ്ല്യുഎഫ്ടിവി നല്‍കുന്ന സൂചനകളനുസരിച്ച് ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.
Thoughts & Prayers are with the Victims.
— гคєﻮ ђรคгς ™ ® (@crashgear) June 5, 2017
Orlando shooting leaves multiple people dead, officials say | https://t.co/QGpB6W3Hsy
ഫ്‌ളോറിഡോയില്‍ ഇത്രയും വലിയ വെടിവെയ്പ് ഇത് രണ്ടാം തവണയാണ്. 2016 ജൂണ്‍സ 12നു ഓര്‍ലാന്റോയില്‍ നൈറ്റ് ക്ലബിലെ വെടിവെയ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Large police presence off of Forsyth @WFTV pic.twitter.com/hdlPzUwLyH
— Sarahbeth Ackerman (@SAckermanWFTV) June 5, 2017
#BREAKING: Officials: Suspicious suitcase found at #Orlando #Pulse nightclub; portion of #OrangeAvenue closed https://t.co/TVeTkJ2zqE #wftv pic.twitter.com/fZDf1Ws9qb
— WFTV Eyewitness News (@WFTV) June 2, 2017
JUST IN: per @ABC the FBI is now on scene of shooting in Winter Park: https://t.co/IV9ZEFVKu2 LIVE: https://t.co/f6f4yrOOiI pic.twitter.com/Ry0eaml6Hr
— WFTV Eyewitness News (@WFTV) June 5, 2017