Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലിഫോര്‍ണിയ വെടിവെപ്പ്, പ്രതി സയിദ് ഫാറൂഖ്..വീണ്ടും മുസ്ലീം ഫോബിയ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 14 ഓളം പേര്‍ക്ക് പരിക്കേറ്റു. ആയുധധാരികളായ മൂന്നംഗ മുസ്ലീം സംഘം വെടിവെപ്പ് നടത്തുകയായിരുന്നു. ഇന്ത്യന്‍ സമയം വ്യാഴ്യാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ആക്രമണം ഉണ്ടായത്. പ്രതിയായ സയിദ് ഫാറൂഖും സംഘങ്ങളുമാണ് വെടിവെപ്പ് നടത്തിയത്. ഇയാള്‍ ഇതേ രാജ്യക്കാരനായ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ്.

ആക്രമികളായ വനിതയുള്‍പ്പെടെ രണ്ടുപേരെ പോലിസ് വെടിവച്ചു കൊലപ്പെടുത്തി. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരിക്കേറ്റിരുന്നു. സാര്‍ ബെര്‍നാര്‍ ഡിനോയിലെ ഇന്‍ലാന്‍ഡ് റീജിണല്‍ സെന്ററില്‍ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട ആക്രമികളെ റസിഡന്‍ഷ്യല്‍ മേഖലയില്‍ വച്ചാണ് പോലിസ് പിന്തുടര്‍ന്ന് വെടിവച്ചത്. പാരിസ് ആക്രമണത്തിന് പിന്നാലെയാണ് കാലിഫോര്‍ണിയയിലും ആക്രമണം നടത്തുന്നത്.

വെടിവെപ്പ്

അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 14 ഓളം പേര്‍ക്ക് പരിക്കേറ്റു. ആയുധധാരികളായ മൂന്നംഗ സംഘം വെടിവെപ്പ് നടത്തുകയായിരുന്നു. ഇന്ത്യന്‍ സമയം വ്യാഴ്യാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണം നടന്നത്

ആക്രമണം നടന്നത്

സാര്‍ ബെര്‍നാര്‍ ഡിനോയിലെ ഇന്‍ലാന്‍ഡ് റീജിണല്‍ സെന്ററിലാണ് ആക്രമണം നടന്നത്. പ്രദേശത്തെ ആരോഗ്യവിഭാഗത്തിന്റെ ക്രിസ്മസ് പാര്‍ട്ടി ഈ കേന്ദ്രത്തില്‍ നടന്നിരുന്നു.

ഇന്ത്യന്‍ സമയം

പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 11.40 ഒാടെയാണ് ആക്രമണം ഉണ്ടായത്.
ഇന്ത്യന്‍ സമയം വ്യാഴ്യാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് കാലിഫോര്‍ണിയയില്‍ ആക്രമണം ഉണ്ടായത്.

ആക്രമണം നടത്തിയത് സയിദ് ഫാറൂഖ്

കാലിഫോര്ർണിയയില്ർ ആക്രമണം നടത്തിയത് മൂന്നംഗ മുസ്ലിം സംഘങ്ങളാണ് ആക്രമണം നടത്തിയത്. പ്രതി സയിദ് ഫാറൂഖ് ആണെന്ന് ഫോലിസ് വൃത്തങ്ങള്ർ അറിയിച്ചു.

ആക്രമികള്‍ കൊല്ലപ്പെട്ടു

ആക്രമികളെന്നു കരുതുന്ന വനിതയുള്‍പ്പെടെ രണ്ടുപേരെ പോലിസ് വെടിവച്ചു കൊലപ്പെടുത്തി. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരിക്കേറ്റിരുന്നു.

സ്‌ഫോടക വസ്തു

സ്‌ഫോടക വസ്തു

കെട്ടിടത്തില്‍ കടന്നു കൂടിയ ആക്രമികള്‍ ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. ഇതോടപ്പം തന്നെ സ്‌ഫോടക വസ്തു എന്നു സംശയിക്കുന്ന ഉപകരണം ആയുധധാരികള്‍ ഉപേക്ഷിച്ചതായി പോലിസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+