ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയെന്ന് വിമതര്‍; മോചനദ്രവ്യം ആവശ്യപ്പെട്ട് ഭീഷണി!!
കമ്പാല: ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയെന്ന അവകാശവാദവുമായി സുഡാനിലെ വിമതര്‍. സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് രണ്ട് എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയതെന്നും ദക്ഷിണ സുഡാനിലെ വിമതര്‍ അവകാശപ്പെടുന്നു. മൂന്ന് വര്‍ഷമായി ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലുള്ള ഈസ്റ്റ് ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനിലെ എണ്ണനിക്ഷേപമുള്ള പ്രദേശത്തുനിന്നാണോ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമല്ല.
വിമതരെ ദക്ഷിണാഫ്രിക്കയിലേയ്ക്ക് നാടുകടത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഇന്ത്യന്‍ വംശജരെ വിമതര്‍ പിടികൂടിയതെന്നാണ് പ്രതിപക്ഷ വക്താവ് വില്യം ഗഡ്ജിയാത്ത് പറയുന്നത്. എന്നാല്‍ മോചന ദ്രവ്യത്തിന് വേണ്ടിയായിരുന്നു കൃത്യമെന്നും ചില അഭിപ്രായമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ സൈന്യത്തില്‍ നിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല. ദക്ഷിണ സുഡാനിലെ ഇന്ത്യന്‍ എംബസിയും പ്രതികരിച്ചിട്ടില്ല.

-
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം












Click it and Unblock the Notifications