അബുദാബിയില്‍ രണ്ടിടത്ത് ഏഷ്യക്കാര്‍ കൊല്ലപ്പെട്ടു
അബുദാബി: അബുദാബിയില്‍ വേറിട്ട രണ്ട് സംഭവങ്ങളിലായി രണ്ട് ഏഷ്യക്കാര്‍ കൊല്ലപ്പെട്ടു. സഹമുറിയനായ യുവാവാണ് ഏഷ്യക്കാരനെ കുത്തിക്കൊന്നത്. രണ്ട് പേരും ഏറെ നാളിയി സൗഹൃദത്തിലായിരുന്നു. എന്നാല്‍ ഇതിനിടെയാണ് സഹമുറിയില്‍ മാനസിക രോഗിയാകുന്നത്.
അബുദാബിയില്‍ മാറ്റൊരിടത്തുണ്ടായ സംഭവത്തില്‍ ഏഷ്യക്കാരനെ സഹമുറിയന്മാരായ യുവാക്കള്‍ കഴുത്ത് ഞെരിച്ച് കൊന്നു. യുവാവിനെ കൊന്ന സുഹൃത്തുക്കളില്‍ ഒരാളും ഏഷ്യക്കാരനാണ്. സുഹൃത്തുക്കളായ യുവാക്കള്‍ തമ്മില്‍ വഴക്കിട്ടതിന് ശേഷമാണ് ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് യുവാവിനെ കൊന്നത്.

മാനസിക രോഗിയായ യുവാവാണ് മറ്റൊരു ഏഷ്യക്കാരനെ കൊന്നത്. ഇയാള്‍ ഇപ്പോഴും രോഗി തന്നെയാണോ എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട രണ്ട് ഏഷ്യക്കാരും ഏത് രാജ്യക്കാരാണെന്നത് വ്യക്തമല്ല. മാനസിക രോഗിയെ സുഹൃത്ത് പ്രകോപിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് അറിയുന്നത്. ഇയാളുടെ സ്വഭാവ രീതിയെ കൊല്ലപ്പെട്ട ഏഷ്യക്കാരന് പഹരിഹസിച്ചിരുന്നതായി മറ്റ് സുഹൃത്തുക്കള്‍ പറയുന്നു .
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications