മതംമാറി മുസ്ലിമായ ബ്രിട്ടീഷുകാരി, ജിഹാദികളുടെ 'രാജകുമാരി', തലയറുത്ത് കൊന്നത് 400 പേരെ, കാണൂ
നൈറോബി: ഇസ്ലാമിക് സ്റ്റേറ്റിലൂടെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നു പോലും പെണ്‍കുട്ടികള്‍ എത്തുന്ന വാര്‍ത്ത പലതവണ കേട്ടിട്ടുള്ളതാണ്. എന്നാല്‍ ഒരു തീവ്രവാദ സംഘടനയുടെ വലംകൈ ആയി മാറിയ ഒരു ബ്രിട്ടീഷുകാരിയെ അറിയാമോ? ജിഹാദികളുടെ രാജകുമാരി എന്ന് പോലും മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിയ്ക്കുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായ ഈ ക്രൂര വനിതയുടെ പേര് സമാന്ത ലീത്ത്വയ്റ്റ്.
ക്രിസ്ത്യാനിയായിരുന്ന സമാന്ത മതംമാറി മുസ്ലീമായി ജിഹാദി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതാണ്. ജര്‍മ്മന്‍കാരനായ പിതാവിനൊപ്പം ബ്രിട്ടണിലായിരുന്നു താമസം. കെനിയയിലും സൊമാലിയയിലും ഇസ്ലാമിക തീവ്രവാദത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത് സമാന്തയാണ്. നാല് മക്കളുടെ അമ്മയായ ഇവര്‍ വിധവയാണ്. അമ്മയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല സമാന്ത കുട്ടികളെ വിലയ്ക്ക് വാങ്ങി മനുഷ്യ ബോംബായി ഉപയോഗിച്ച് വരുന്നു.
കഴുത്തറുത്തും ബോംബെറിഞ്ഞും സമാന്ത കൊന്നൊടുക്കിയവരുടെ എണ്ണം 400ല്‍ അധികമാണ്. ജിഹാദിയായിരുന്ന ഭര്‍ത്താവ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് സാമാന്ത തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മുഴുകയിത്. തീവ്രവാദ ഗ്രൂപ്പായ അല്‍ ഷബാബിന്റെ വലംകൈയ്യാണ് സമാന്ത...

സമാന്ത
വെളുത്ത വിധവയെന്നും ക്രൂരയായ തീവ്രവാദിയെന്നുമൊക്കെ വിളിപ്പേരുള്ള സമാന്ത ബ്രിട്ടീുകാരിയാണ്.1983 ഡിസംബര്‍ അഞ്ചിനാണ് ജനനം. 7/7 ലണ്ടന്‍ ആക്രമണത്തിലെ ചാവേര്‍ ജെര്‍മ്മന്‍ ലിന്‍ഡ്സേയുടെ ഭാര്യയാണ് സമാന്ത. ഇവര്‍ പുനര്‍ വിവാഹിതയായതായും റിപ്പോര്ട്ടുണ്ട്യ നാല് മക്കളാണ് സമാന്തയ്ക്കുള്ളത്

അല്‍ ഷബാബ്
അല്‍ ഷാബാബിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ മുപ്പത്തൊന്ന് കാരിയാണത്രേ. 400 പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്യ കെനിയയിുലെ ഒരു യൂണിവേഴ്സിറ്റിയ്ല്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതും സമാന്തയാണ്. 148 പേരാണ് അന്ന് കൊല്ലപ്പെട്ടത്

പേടിയ്ക്കണം
മാതാപിതാക്കളില്‍ നിന്നും കുട്ടികളെ പണം കൊടുത്ത് വാങ്ങി മനുഷ്യ ബോംബായി ഉപയോഗിയ്ക്കുന്നതിലും ഇവര്‍ക്ക് പ്രത്യേക മിടുക്കുണ്ട്. കൗമാരക്കാരേയും സ്ത്രീകളേയും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് വഴിതിരിച്ച് വിടുന്നതിനും സമാന്തയ്ക്ക് പ്രത്യേക കഴിവുണ്ട്

അഹമ്മദ് ഉമര്‍
അല്‍ ഷബാബ് നേതാവ് അഹമ്മദ് ഉമറിന്റെ വലംകൈയാണ് സമാന്ത

മരിച്ചു?
ഏജന്‍സികള്‍ നോട്ടമിട്ടതോടെ പ്ളാസ്റ്റിക്ക് സര്‍ജ്ജറിയിലൂടെ സമാന്ത രൂപമാറ്റം വരുത്തിയിരുന്നു. 2014 നവംബറില്‍ ഇവര്‍ കൊല്ലപ്പെട്ടതായി കിംവദന്തി പരന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications