പന്ത് നെഞ്ചില്‍കൊണ്ട് പാക് ക്രിക്കറ്റ്താരം മരിച്ചു
കറാച്ചി: കളിക്കിടെ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ കൊണ്ട് പാകിസ്താന്റെ ആഭ്യന്തര കളിക്കാരന് മരിച്ചു. പാക് ക്രിക്കറ്റ് ടീമില്‍ നാളെത്ത പ്രതീക്ഷയായ താരം സുല്‍ഫിക്കര്‍ ഭട്ടിയാണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു.
ബീഗം ഖുര്‍ഷീദ് മെമ്മോറിയല്‍ ട്വന്റി 20 ടൂര്‍ണമെന്റിനിടെയാണ അപകടം. സിന്ധ് പ്രശ്യയുലെ സുക്കൂറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സിന്ധ് ക്രിക്കറ്റ് ക്ലബ്ബും സൂപ്പര്‍സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബും തമ്മില്‍ സുക്കൂറിലെ ജിന്ന മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു ടൂര്‍ണമെന്റ്.

മൂന്നാം നമ്പറിലാണ് സുല്‍ഫിക്കാര്‍ ബാറ്റിംഗിനിറങ്ങിയത്. പന്ത് നെഞ്ചില്‍ കൊണ്ടതോടെ സുല്‍ഫിക്കര്‍ പിച്ചില്‍ തളര്‍ന്നു വീണു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അപകടത്തെ തുടര്‍ന്ന് സുക്കൂറില്‍ എല്ലാ കായിക മത്സരങ്ങളും മൂന്ന് ദിവസത്തേക്ക് നിരോധിക്കുകയാണെന്ന് ജില്ല ക്രിക്കറ്റ് സെക്രട്ടറി ആയസ് മുഹമ്മദ് പറഞ്ഞു. സംഭവം നാടിനെയും ടീമിനെയും നടുക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
More From
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications