കട്ടറൗഫ് വധം: മുങ്ങിയ പ്രതികളെ പൊക്കാന്‍ പൊലിസ് പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് പൊലിസ്
കണ്ണൂര്‍: ആദികടലായിയില്‍ കട്ട റഊഫ് കൊലപാതകവുമായി ബന്ധപ്പെട്ടു സംസ്ഥാനം വിട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമം പൊലിസ് ഊര്‍ജ്ജിതമാക്കി. ജൂലൈ 28നു രാത്രിയാണ് റഊഫിനെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. നിരവധി കേസുകളിലെ പ്രതിയായ റഊഫിന്റെ കൊലയുമായി ബന്ധപ്പെട്ടു പൊലിസ് നിരവധി എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയും നേതാക്കളെയും ചോദ്യം ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ടവര്‍ സംസ്ഥാനം വിട്ടതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരികൊണ്ടുവരാനുള്ള തീവ്ര ശ്രമം നടത്തുന്നതെന്നു സിറ്റി സി.ഐ ടി. സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊലിസ് വ്യാപക റെയിഡ് നടത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് പൊലിസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്തിയത്. എസ്.ഡി.പി. ഐ ഭാരവാഹികളായ ജില്ലയിലെ പ്രമുഖരായ പ്രവര്‍ത്തകരില്‍ ചിലര്‍ പൊലിസ് കസ്റ്റഡിയിലാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications