കുപ്പത്തെ ബസ് അപകടം: കോടതി വിധി ഈ മാസം 30ന് പ്രഖ്യാപിക്കും
തലശേരി: തളിപ്പറമ്പ് കുപ്പത്ത് ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് അമിത വേഗതയില്‍ വന്ന ബസ് ഇടിച്ചുകയറി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിക്കാനിടയായ കേസിന്റെ വിധി ഡിസംബര്‍ 30ന് തലശേരി ഒന്നാം അഡീഷനല്‍ ജില്ലാ ജഡ്ജ് എവി മൃദുല പ്രഖ്യാപിക്കുമെന്ന് അഡീഷനല്‍ ഡിസ്ട്രിക് ഗവ പ്ളീഡര്‍ അഡ്വ. സി.കെ രാമചന്ദ്രന് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തലശേരി കോടതിയില്‍ അറിയിച്ചു. പിഎന്‍ആര്‍ ബസാണ് അപകടമുണ്ടാക്കിയത്.
ബസ് ഡ്രൈവര്‍ ഉദിനൂരിലെ വി.രാഹുലാ(38)ണ് കേസിലെ പ്രതി. 2010 സെപ്തംബര്‍ ഒന്നിന് രാവിലെ എട്ടെ നാല്പതിനാണ് അപകടമുണ്ടായത്. പയ്യന്നൂര്‍ ഭാഗത്തു നിന്നും വരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന തളിപ്പറമ്പ് സീതിസാഹിബ് മൊമ്മോറിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ ടി.കെ കുഞ്ഞാമിന(15) കെ. എം ഖദീജ(15) എന്നിവരും എ.സി ഖാദര്‍ ഉള്‍പ്പെടെയുള്ള രണ്ടു മുതിര്‍ന്ന യാത്രക്കാരുമുള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്.

അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളള നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. കുപ്പത്തെ പുതിയപുരയില്‍ ഷെരീഫിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. സംഭവം നേരില്‍ കണ്ട സീതിസാഹിബ് മൊമ്മോറിയിലെ അധ്യാപകന് കെ. അബ്ദുളള, പരുക്കേറ്റ റിസ്വാന, വിദ്യാര്‍ത്ഥികളായ ഷര്‍ഹാന, ടികെ ജംഷീറ, പൊലിസ് ഓഫീസര്‍മാരായ ടി.മധുസൂദനന്, ഡി പ്രമോദ്,. പിജെ ജോയ്, പി ചന്ദ്രശേഖരന്, രാധാകൃഷ്ണന്, കെ. ഗോപാലകൃഷ്ണന്, ഡോക്ടര്‍മാരായ ലതിക ദേവി, ആര്.കെ റമിത്ത്, ശ്രീധരന് ഷെട്ടി, രേോഗഷ്, ആര്.ടി.ഒ കെ.അനില്‍കുമാര്‍ തുടങ്ങിയവരാണ് പ്രൊസിക്യൂഷന് സാക്ഷികള്‍, പ്രൊസിക്യൂഷനു വേണ്ടി അഡീഷനല്‍ ഡിസ്ട്രിക് ഗവ. പ്ളീഡര്‍ അഡ്വ.സി.കെ രാമചന്ദ്രന് ഹാജരായി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications