തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങി മുസ്ലീം ലീഗ്; സീറ്റ് ചർച്ചകൾ സജീവം
കാസർഗോഡ്; തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കലത്തിലാണ് മുന്നണികൾ. ഇതിനോടകം തന്നെ സീറ്റ് വിഭജന ചർച്ചകളിലേക്ക് പാർട്ടികൾ കടന്ന് കഴിഞ്ഞു. സ്ഥാനാർത്ഥി ചർച്ചകളും പുരോഗമിക്കുകയാണ്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള ചർച്ചകൾക്കായി മുസ്‌ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ പാർലമെന്ററി ബോർഡ് സമിതികൾ രൂപീകരിച്ചു.
വിപി
അബ്ദുൽ
ഖാദർ,
മുഹമ്മദ്
കുഞ്ഞി
ചായിന്റടി,
എകെഎം.അഷ്റഫ്,
കെഎംഷംസുദ്ദീൻ
ഹാജി,
എംടിപി
കരീം,
ലത്തീഫ്
നീലഗിരി
എന്നിവരാണ്
സമിതയിലെ
അംഗങ്ങൾ.
മണ്ഡലം
കേന്ദ്രീകരിച്ചും
പഞ്ചായത്തുകൾക്കും
മുനിസിപ്പാലിറ്റിക്കും
വെവ്വേറെയും
പാർലമെന്ററി
ബോർഡുകളുണ്ട്.
നിലവിൽ
യുഡിഎഫ്
ഭരണത്തിലുള്ള
തൃക്കരിപ്പൂർ,
പടന്ന,
വലിയപറമ്പ്
എന്നീ
പഞ്ചായത്തുകളിൽ
മുസ്‌ലിം
ലീഗിനാണ്
പഞ്ചായത്ത്പ്രസിഡന്റ്
സ്ഥാനം.
യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ മൂന്ന് തവണ മല്‍സരിച്ചവര്‍ക്ക്
സീറ്റ് നൽകേണ്ടതില്ലെന്നാണ് പാർട്ടി തിരുമാനം. ഇത് വിമത സ്വരത്തിന് കാരണമായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.ഇത് എങ്ങനെയാകും നേതൃത്വം മറികടക്കുകയെന്ന് കാത്തിരുന്ന് കാണാം.
ബിനീഷ് ഗുണ്ട... എംഎം ലോറന്‍സ് അങ്ങനെ പറഞ്ഞോ? ഏത് പ്രായം വരെ മക്കളെ നിയന്ത്രിക്കാനാകുമെന്ന് ലോറന്‍സ്
ലൈഫ് ഇടപാട്;ശിവശങ്കരനെ പ്രതിചേർത്തതോടെ സർക്കാരിന്റെ പങ്ക് വ്യക്തമായെന്ന് കെ സുരേന്ദ്രൻ
ബീഹാറില്‍ അധികാരമുറപ്പിക്കാന്‍ രണ്ടാം ഘട്ടം ജയിക്കണം, 94 സീറ്റില്‍ കുതിപ്പുണ്ടാക്കാന്‍ ആര്‍ജെഡി!!
ബിനീഷ് കൊടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി: മൂന്ന് സാധ്യതകൾ ഇങ്ങനെ, കാണാൻ അനുവദിക്കണമെന്ന് സഹോദര