പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽ കുളത്തിൽ 23കാരൻ മുങ്ങിമരിച്ചു!!
തിരുവനന്തപുരം: പിരപ്പൻകോട് നീന്തൽ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. വെമ്പായം സ്വദേശി ശ്രീജിത്ത് ആണ് മുങ്ങി മരിച്ചത്. 23 വയസ്സായിരുന്നു. പിരപ്പൻകോട് അന്താരാഷ്ട്ര സ്വിമ്മിങ് പൂളിൽ പരിശീലനത്തിനെത്തിയതായിരുന്നു ശ്രീജിത്ത്. തിരുവനന്തപുരം സ്വദേശിയാണ്.

പത്തോളം പേരാണ് പിരപ്പൻകോട് നീന്തല്‍ക്കുളത്തിൽ പരിശീലത്തിന് എത്താറുള്ളത്. ഇതിലൊരാളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണ ഗതിയിൽ ഇവിടെ സെക്യൂരിറ്റിയും പരിശീലകരും മറ്റും ഉണ്ടാകാറുള്ളതാണ്. ശ്രീജിത്തിന്റെ മരണവിവരം പുറത്തറിയാൻ വൈകിയതായും റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഇപ്പോൾ ശ്രീജിത്തിന്റെ മൃതദേഹം ഉള്ളത്. സംഭവത്തിൽ അതൃപ്തരായ നാട്ടുകാരും പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്. മരണപ്പെട്ട ശ്രീജിത് ഫയർഫോഴ്സിന്റെ ഏറ്റവും പുതിയ ലിസ്റ്റിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതായതാണ് വിവരം.
More From
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications