അഹിന്ദുക്കളേയും ക്ഷേത്രത്തിൽ പ്രവേശിപ്പക്കണമെന്ന് ആർഎസ്എസ് നേതാവ്
ക്ഷേത്രങ്ങൾക്ക് മുന്പിലെ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലെന്ന ബോർഡ് മാറ്റി, എല്ലാവരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ആർഎസ്എസ് നേതാവ്
തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കണമെന്ന് ആര്‍എസ്എസ് നേതാവ്. ആര്‍എസ് എസ് നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാര്‍ ആണ് ഈ പ്രസ്താവന നടത്തിയത്. പട്ടം ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ നടന്ന കാര്‍ഡിനല്‍ ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍.

ഹിന്ദുത്വത്തിന്റെ അടിസ്ഥാന പ്രമാണം 'വസുദൈവ കുടുംബകം' എന്നതാണ്. അതിനാല്‍ തന്നെ ഏതെങ്കിലും മതസ്ഥരെ ആരാധനാലയങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ശരി അല്ലെന്ന് ആര്‍എസ്എസ് നേതാവ് പറയുന്നു.
കേരളത്തിലെ പല അമ്പലങ്ങള്‍ക്ക് മുമ്പിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ലെന്ന ബോര്‍ഡ് വെച്ചിട്ടുണ്ട്. പക്ഷേ ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും ക്ഷേത്രത്തില്‍ കയറാന്‍ അവസരം ഉണ്ടാകണമെന്നും ഇന്ദ്രേഷ് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച് സംസ്ഥാന ആര്‍എസ്എസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications