പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത് കേന്ദ്രവും കേരളവും ഒരുപോലെ: ആര്യാടന്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് തൊഴിലാളി വിരുദ്ധ നിലപാടുകളെന്ന് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്. കോഴിക്കോട് ഡിസ്ട്രിക്റ്റ് ഹെഡ്ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് 21-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഒരു നിയമനിര്‍മാണവും നടത്തിയില്ല. തീര്‍ത്തും തൊഴില്‍ വിരുദ്ധ നിലപാടാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയങ്ങളാണ് സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.

പ്രതിവര്‍ഷം രണ്ട് കോടി ജോലി വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി രണ്ട് പേര്‍ക്ക് പോലും ജാലി നല്‍കിയിട്ടില്ല. ഉള്ള ജോലി പോകുന്ന അവസ്ഥയാണുള്ളത്. ഇതിന്റെ ഭാഗമായാണ് തൊഴിലാളികളുടെ സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന നടപടി. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല നശിപ്പിച്ചു. ബ്രിട്ടീഷുകാര്‍ പോലും റെയില്‍വേ സ്വകാര്യവല്‍ക്കരിച്ചിട്ടില്ല. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ റെയില്‍വേയും സ്വകാര്യവല്‍ക്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications