ചന്ദ്രബോസ് വധം: മാധ്യമ പ്രവര്‍ത്തകരെ വിസ്തരിക്കണമെന്ന ആവശ്യം കോടതി തള്ളി
തൃശൂര്‍: തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മാധ്യമ പ്രവര്‍ത്തകരെ വിസ്തരിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.
12 മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 പേര് ഉള്‍പ്പെടുന്ന സാക്ഷിപ്പട്ടികയാണ് പ്രതിയായ നിസാം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ മാധ്യമ വിചാരണ നടന്നു എന്നും ഈ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരെ വിസ്തരിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

എന്നാല്‍ കേസ് നീട്ടികൊണ്ട് പോകാനുള്ള പ്രതിഭാഗത്തിന്റെ ശ്രമമാണിതെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
ചന്ദ്രബോസിനെ പോസ്റ്റ്മോര്‍ട്ടം ചെയ്ത തൃശൂര്‍ ഗവ മെഡിക്കല്‍ കോളോജിലെ ഡോക്ടര്‍, ചന്ദ്രബോസിനെ ഇടിച്ചിടാന്‍ നിസാം ഉപയോഗിച്ച ഹമ്മറിന്റെ ടയര്‍ നിര്‍മിച്ച വിദഗ്ദ്ധര്‍, നിസാമിന്റെ വിഷാദ രോഗത്തിന് ചികിത്സിച്ചതായി പറയുന്ന ഡോക്ടര്‍മാര്‍ എന്നിവരെ ഡിസംബര്‍ 29, 30 തീയതികളില്‍ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications