കൊടിതോരണങ്ങള്‍ കെട്ടുന്നതിനെ ചൊല്ലി ബദിയടുക്കയില്‍ സിപിഎം- ബിജെപി വാക്കേറ്റം
കൊടിതോരണങ്ങള്‍ കെട്ടുന്നതിനെ ചൊല്ലി ബദിയടുക്കയില്‍ സിപിഎം-ബിജെപി വാക്കേറ്റം
ബദിയടുക്ക: ബദിയടുക്ക ടൗണില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നതിനെ ചൊല്ലി ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞ് പൊലീസ് എത്തിയാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. നാളെയും മറ്റന്നാളുമായി ബദിയടുക്കയില്‍ നടക്കുന്ന സി.പി.എം കുമ്പള ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് സിപിഎം പ്രവര്‍ത്തകര്‍ കൊടിതോരണങ്ങള്‍ കെട്ടാനെത്തിയത്.
ഒരു
രാത്രിക്ക്
13.5
ലക്ഷം,
ഒരാഴ്ചയ്ക്ക്
1
കോടി..
വിരാട്
-
അനുഷ്ക
വിവാഹ
ചെലവുകൾ
കേട്ടാൽ
ഞെട്ടും!!
ഇന്ന്
നടക്കേണ്ടിയിരുന്ന
ബിജെപി
കാസര്‍കോട്
മണ്ഡലം
ഓഫീസ്
ഉദ്ഘാടനത്തിന്റെ
ഭാഗമായാണ്
ബിജെപി
പ്രവര്‍ത്തകര്‍
അലങ്കരിക്കാനെത്തിയത്.
ഇരുപാര്‍ട്ടികളുടേയും
പ്രവര്‍ത്തകര്‍
ഒരേസമയം
കൊടിതോരണങ്ങള്‍
കെട്ടാനെത്തിയതോടെ
ഏറെനേരം
വാക്കേറ്റവും
സംഘര്‍ഷാവസ്ഥയും
ഉണ്ടായി.
വിവരമറിഞ്ഞ് വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങയത്ത്, എസ്ഐ പ്രശാന്ത് എന്നിവരെത്തി സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുകയായിരുന്നു. ചില കൊടിതോരണങ്ങള്‍ നീക്കംചെയ്തു. അതേസമയം മടിക്കൈ കമ്മാരന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ബിജെപി ഓഫീസ് ഉദ്ഘാടനം മാറ്റിവെച്ചു.