കണ്ണൂരില്‍ വേട്ടേറ്റ സിപിഎം പ്രവര്ത്തകന് മരിച്ചു
കൂത്തുപ്പറമ്പ്: കണ്ണൂര്‍ ചിറ്റാരിപറമ്പില്‍ വെട്ടേറ്റ സിപിഎം പ്രവര്ത്തകന് മരിച്ചു. ചുണ്ടയില്‍ ബ്രാഞ്ചംഗവും ചിറ്റാരിപ്പറമ്പ് കള്ളുഷാപ്പ് തൊഴിലാളിയുമായ ചൂണ്ടയില്പ്രേമന്(45) ആണ് മരിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നഗരസഭയിലും മാലൂര്‍, പാട്യം, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, പഞ്ചായത്തുകളിലും ഇന്നു സിപിഎം ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.

ചിറ്റാരിപറമ്പ് ടൗണില്‍ ബുധനാഴ്ച രാത്രിയാണ് ബോംബെറിഞ്ഞ ശേഷം പ്രേമനെ വെട്ടിയത്. കാറിലും ബൈക്കിലുമെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രേമനെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു കാലും മുട്ടിനു താഴെ അറ്റുപോകാറായ നിലയില്‍ വെട്ടേറ്റിരുന്നു. റോഡില്‍ രക്തംവാര്‍ന്ന അത്യാസന നിലയില്‍ കിടന്ന പ്രേമനെ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്നാണ് തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചത്.
കണ്ണൂരില്‍ ചക്കരക്കല്‍ മേഖലയില്‍ സിപിഎം ബിജെപി സംഘര്‍ഷം നിലനില്‍ക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ചക്കരക്കല്‍ പെലീസ് സ്റ്റേഷന് പരിധിയില്‍ പത്ത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
-
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'












Click it and Unblock the Notifications