പരസ്യവിമര്‍ശനം വേണ്ട; വിഎസിന് പിബിയുടെ താക്കീത്

വിഎസ് ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണ്. പാര്‍ട്ടി നേരത്തെ എടുത്ത കാര്യങ്ങളിലാണ് വിഎസ് വിമര്‍ശനം നടത്തുന്നത്. ലാവിലിന്‍ കേസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്ട്ടികെതിരെയുള്ള പ്രസ്താവനകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നുമാണ് പിബിയുടെ മുന്നറിയിപ്പ്.
തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ച് ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു വിഎസ് പാര്‍ട്ടിയെ ചൊടിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയത്. ലാവിലിന്‍ അഴിമതിക്കേസില്‍ സിഎജി റിപ്പോര്‍ട്ട് ഇതുവരെ ഒരു സമൂഹവും തള്ളിക്കളയാത്തിനാല് താനതില്‍ വിശ്വസിക്കുന്നുവെന്ന് വിഎസ് പറഞ്ഞിരുന്നു.
പ്രകാശ് കാരാട്ട് ഇടപെട്ടതുകൊണ്ടാണ് തനിക്ക് വീണ്ടും സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞത്. വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ആരോപിച്ച വിഎസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ചപറ്റിയെന്നും കുറ്റപ്പെടുത്തി. ടിപി വധക്കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹം പരമാര്‍ശിച്ചിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications