പരസ്യവിമര്‍ശനം വേണ്ട; വിഎസിന് പിബിയുടെ താക്കീത്

വിഎസ് ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണ്. പാര്‍ട്ടി നേരത്തെ എടുത്ത കാര്യങ്ങളിലാണ് വിഎസ് വിമര്‍ശനം നടത്തുന്നത്. ലാവിലിന്‍ കേസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്ട്ടികെതിരെയുള്ള പ്രസ്താവനകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നുമാണ് പിബിയുടെ മുന്നറിയിപ്പ്.
തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ച് ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു വിഎസ് പാര്‍ട്ടിയെ ചൊടിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയത്. ലാവിലിന്‍ അഴിമതിക്കേസില്‍ സിഎജി റിപ്പോര്‍ട്ട് ഇതുവരെ ഒരു സമൂഹവും തള്ളിക്കളയാത്തിനാല് താനതില്‍ വിശ്വസിക്കുന്നുവെന്ന് വിഎസ് പറഞ്ഞിരുന്നു.
പ്രകാശ് കാരാട്ട് ഇടപെട്ടതുകൊണ്ടാണ് തനിക്ക് വീണ്ടും സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞത്. വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ആരോപിച്ച വിഎസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ചപറ്റിയെന്നും കുറ്റപ്പെടുത്തി. ടിപി വധക്കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹം പരമാര്‍ശിച്ചിരുന്നു.
-
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications