തൃശൂര്‍ ചുവക്കും...സിപിഎം സംസ്ഥാന സമ്മേളനത്തിന് വേദിയാവാന്‍ പൂരനഗരി
2018 ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം നടക്കുക
തിരുവനന്തപുരം: സിപിഎമ്മിന്റെ അടുത്ത സംസ്ഥാന സമ്മേളനത്തിന് പൂരനഗരിയായ തൃശൂര്‍ വേദിയാവും. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് സമ്മേളനം തൃശൂരില്‍ നടത്താനുള്ള തീരുമാനമെടുത്തത്. 2018 ഫെബ്രുവരി 23 മുതല്‍ 28 വരെയാണ് സംസ്ഥാന സമ്മേളനം നടക്കുക.

സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും മുന്‍ഗണന നല്കാന് തീരുമാനിച്ചതായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സമ്മേളനത്തിലുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ അവസാന വാരത്തോടെയാണ് ആരംഭിക്കുന്നത്. സപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുന്നത്. ഏരിയ കമ്മിറ്റിയിലെ അംഗസംഖ്യ 21 വരെയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയുടെ കമ്മിറ്റികളില്‍ പ്രാധാന്യം നല്‍കും. ഏഷ്യന്‍ രാജ്യങ്ങളിലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സമ്മേളനം കൊച്ചിയില്‍ നടക്കുമെന്ന് കോടിയേരി പറഞ്ഞു.
-
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'












Click it and Unblock the Notifications