കോട്ടമുറിയ്ക്കല്‍,മുരളിയെയും സിപിഎം തിരിച്ചെടുത്തു
ദില്ലി: സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ ഗോപി കോട്ടമുറിയ്ക്കലിനേയും എംആര്‍ മുരളിയേയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. സദാചാരവിരുദ്ധപ്രവര്ത്തനത്തെത്തുടര്ന്നാണ് ഗോപി കോട്ടമുറിയ്ക്കലിനെ പാര്‍ട്ടി പുറത്താക്കിത്. ഇവരെ തിരിച്ചെടുക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനം കേന്ദ്രകമ്മിറ്റി അഗീകരിച്ചു.
വളരെ അടുത്ത കാലത്ത് നമോ വിചാര്‍ മഞ്ചില്‍ നിന്ന് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് കാന്‍ഡിഡേറ്റ് അംഗത്വം നല്‍കാനും കേന്ദ്രകമ്മിറ്റി അനുമതി നല്കി. ഒളിക്യാമറ വിവാദത്തെത്തുടര്‍ന്ന് സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

2008 ലാണ് എംആര്‍ മുരളി സിപിഎം വിട്ടത്. ഇദ്ദേഹത്തോടൊപ്പം 60 ഓളം പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടിരുന്നു.ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കണമെന്ന ഒറ്റപ്പാലം ഏരിയകമ്മിറ്റിയുടെ തീരുമാനം ജില്ലാകമ്മിറ്റിയും സംസ്ഥാനകമ്മിറ്റിയും അംഗീകരിച്ചു. സംസ്ഥാനകമ്മിറ്റിയുടെ തീരുമാനത്തിന് കേന്ദ്രകമ്മിറ്റിയും അംഗീകാരം നല്കി.
-
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications