കുളച്ചല്‍ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടിത്തം; മേല്‍ക്കൂര കത്തി നശിച്ചു, ആളപായമില്ല
കുളച്ചല്‍: പ്രസിദ്ധമായ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടിത്തം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര തീപിടിത്തത്തില്‍ കത്തി നശിച്ചു. ശ്രീകോവിലിലെ വിളക്കില്‍ നിന്നോ കര്‍പ്പൂരത്തില്‍ നിന്നോ തീപിടിച്ചതാകാമെന്നാണ് കരുതുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ഭക്തര്‍ എത്തിയിരുന്നില്ല.

എന്നാല്‍ ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ എല്ലാം നടന്നിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. തടിയില്‍ നിര്‍മ്മിച്ച മേല്ക്കൂരയ കത്തി നശിക്കുകയായിരുന്നു. അതേസമയം, പ്രതിഷ്ഠയ്ക്ക് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ക്ഷേത്രത്തില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴുവായി. തക്കലയില്‍ നിന്നും കുളച്ചലില്‍ നിന്നും അഗ്നിമശമന സേന എത്തിയാണ് തീ അണച്ചത്.
15 അടി ഉയരമുള്ള ചിതല് പുറ്റാണ് ഇവിടെത്തെ പ്രതിഷ്ഠ. പാര്‍വ്വതി ദേവി സങ്കല്‍പ്പമാണ്. ക്ഷേത്ര പ്രവേശന വിളംബരത്തിന് മുമ്പ് തന്നെ എല്ലാവര്ക്കും പ്രവേശനം ഉണ്ടായിരുന്നു ക്ഷേത്രമാണ് മണ്ടയ്ക്കാട് ക്ഷേത്രം.
പ്രിയങ്ക ജ്വാള്‍ക്കറിന്റെ പുതിയ ചിത്രം കാണാം
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications