കേരളാ മുന്‍ കബഡി താരത്തിന് മര്‍ദ്ദനം: നിര്‍ബന്ധിച്ച് വിസര്‍ജം കുടിപ്പിച്ചു
ഇടുക്കി: കേരള മുന്‍ കബഡി താരത്തിന് മര്‍ദ്ദനത്തിന് പുറമെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു. രവിചന്ദ്രനെയാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തത്. ഇടുക്കിയിലെ ആനക്കരയാണ് സംഭവം. താരം പുട്ടാടി സി എച്ച് സി ആശുപത്രിയില്‍ ചികിത്സയിലാണ്.
രവിചന്ദ്രനെ അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതിന് പിന്നാലെ വിവവസ്ത്രയാക്കുകയും മൂത്രം കുടിപ്പിക്കുകയായുമായിരുന്നു. ഇദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ഒരു കടയുടെ അടുത്ത് മൂത്രമൊഴിക്കുന്നതിനിടയില്‍ കുറച്ചു ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

രവിന്ദ്രന് ആനക്കര സര്‍ക്കാര്‍ സ്കൂളിലെ കബഡി കോച്ചാണ്, ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇദ്ദേഹം കോട്ടയത്ത് സൈനിക പരിശീനത്തിലായിരുന്നു.
രവിചന്ദ്രന്‍ പോലിസില്‍ പരാതിപ്പെട്ടിട്ടുണ്ട് എന്നാല്‍ കടയുടെ അടുത്ത മൂത്രമൊഴിച്ചതിന് രവിചന്ദ്രന്‍ എതിരെയും പോലിസ് കേസെടുത്തു. ആക്രമിച്ചതിന് ജോണ്‍, വിജയന് എന്നിരണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications