ബിജെപിക്ക് കനത്ത തിരിച്ചടി; കേന്ദ്രത്തിനെതിരായ പ്രമേയത്തെ പിന്തുണച്ച് ഒ രാജഗോപാല്‍,നിയമം പിൻവലിക്കണം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷക നിയമം പിന്‍വലിക്കണമെന്ന് കേരളത്തിലെ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍. കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തിനെ എതിര്‍ത്ത് ഒ രാജഗോപാലും വോട്ട് ചെയ്യാതിരുന്നതോടെ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ മാനിച്ചു. സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തന്റെ അഭിപ്രായം പറഞ്ഞുവെന്നും നിയമസഭാ സമ്മേളനത്തിന് പിന്നാലെ ഒ രാജഗോപാല്‍ പറഞ്ഞു.
Recommended Video
മാണി സി കാപ്പന്‍ ഇടഞ്ഞാല്‍ മറുപണിയുമായി സിപിഎം; എന്‍സിപി പിളരും, തുറുപ്പ് ചീട്ട് ശശീന്ദ്രന്‍
പ്രമേയം
ശബ്ദ
വോട്ടോടെ
പാസാക്കിയപ്പോള്‍
ഒ
രാജഗോപാല്‍
നിയമസഭയില്‍
ഉണ്ടായിരുന്നിട്ടും
എതിര്‍ത്ത്
വോട്ട്
ചെയ്യാന്‍
തയ്യാറായില്ല.
പ്രമേയത്തിലെ
ചില
നിര്‍ദേശങ്ങളോട്
എനിക്ക്
അഭിപ്രായ
വ്യത്യാസങ്ങള്‍
ഉണ്ടായിരുന്നു.
അത്
ഞാന്‍
സഭയില്‍
രേഖപ്പെടുത്തിയിട്ടുണ്ട്.
കര്‍ഷക
നിയമം
പിന്‍വലിക്കണമെന്നാണ്
ആഗ്രഹിക്കുന്നതെന്ന
ഒ
രാജഗോപാലിന്‍റെ
അഭിപ്രായം
ബിജെപിക്കും
കേന്ദ്ര
സര്‍ക്കാറിന്
കനത്ത
തിരിച്ചടിയാണ്.
സംഭവത്തെ
കുറിച്ച്
ബിജെപി
സംസ്ഥാന
അധ്യക്ഷന്‍
കെ
സുരേന്ദ്രനോട്
അഭിപ്രായം
തേടിയെങ്കിലും
കാര്യങ്ങള്‍
പരിശോധിച്ചതിന്
ശേഷം
മാത്രം
മറുപടി
പറയാമെന്നാണ്
അദ്ദേഹം
പറഞ്ഞത്.
അതേസമയം, നേരത്തെ പ്രമേയത്തിന്‍ മേല്‍ നടന്ന ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിച്ചപ്പോള്‍ പ്രമേയത്തിലെ ചില ഭാഗങ്ങള്‍ക്കെതിരെ ഒ രാജഗോപാല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് കര്‍ഷകര്‍ക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്താന്‍ ഉദ്ദേശിച്ചാണെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ഒ രാജഗോപാല്‍ പറഞ്ഞത്.
ജോസ് കെ മാണി കരുത്തന്‍; കൂടെ പോന്നത് 80ലധികം പഞ്ചായത്ത്, 13 ഇടത്ത് പ്രസിഡന്റ് , ജോസഫിന്റെ കാര്യം ...
കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരനേയും കമ്മീഷന്‍ ഏജന്‍റുമാരേയും ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള മാര്‍ക്കറ്റുകളില്‍ കൊണ്ടുപോയി വില്‍ക്കാന്‍ അധികാരം നല്‍കുന്ന നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷക താല്‍പര്യത്തിന് എതിരായി നില്‍ക്കുന്നവരാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു. മുന്‍പ് കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമാണ് ഇത്. സിപിഎമ്മും ഇതിനായി ആവശ്യം ഉന്നയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ഗവർണർക്കെതിരെ മുഖ്യമന്ത്രി; സഭ ചേരുന്നതിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാനാകില്ല